അഞ്ച് പതിറ്റാണ്ട്പിന്നിട്ട പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച്കൊണ്ട് കുഞ്ഞാലുക്ക എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന കുഞ്ഞാലൻഹാജി മണലാരണ്യത്തോട് വിടപറയുന്നു.
യു എന്നിലെ കാലാവസ്ഥഉച്ചകോടിയിൽ പതിനാറുകാരിയായ " ഗ്രേറ്റ എർമാൻ തുൻബർഗ്" എന്ന സ്വീഡിഷ് പെൺകുട്ടി ചോദിച്ച ചോദ്യം " ഹൗ ഡേർ യൂ?" തലയുയർത്തിപിടിച്ച് വിതുമ്പിക്കൊണ്ട് അവൾ ചോദിച്ചത് തലകുമ്പിട്ടു കേൾക്കണം ഓരോ ലോകനേതാക്കളും നമ്മളോരുരുത്തരും!
ഒന്നുരണ്ട് തവണ ഈയുള്ളവൻ ഫേസ് ബുക്കിലെ ഇഹലോകവാസം വിട്ട് സന്ന്യാസിയാവാൻ ഒരുമ്പെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ.
ജനിച്ചത് പെൺകുട്ടിയാണേൽ ആരാനുള്ളതാണെന്നു പറഞ്ഞു മുഖം വാട്ടുകയും ആൺകുട്ടിയാണേൽ അവനവനുള്ളതാണെന്നു പറഞ്ഞു അഹങ്കരിക്കുകയും ചെയ്യുന്നവരുടെ തലമുറയിൽ നിന്നും അഭിമാനത്തോടെ പെണ്മക്കളെ ചേർത്ത് നിർത്തുന്ന തലമുറയിൽ എത്തിനിൽക്കുമ്പോൾ
1957 ൽ പുറത്തിറങ്ങിയ മെഹബൂബ് ഖാൻ സംവിധാനം ചെയ്ത ഹിന്ദി സിനിമയാണ് "മദർ ഇന്ത്യ". ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇന്ത്യൻ
സേലം സ്വദേശി ഇന്ദിര മാസത്തിലൊരിക്കൽ പഴയ വർത്തമാനപ്പത്രങ്ങളും ആക്രികളുമെടുക്കാൻ വീട്ടിൽ വരും. കാതിന്റെ തട്ട് നിറയെ കുഞ്ഞിക്കമ്മലണിഞ്ഞ ഇന്ദിരയുടെ മുഖത്തെപ്പോഴും തെളിഞ്ഞ ചിരിയാണ്
കഴിഞ്ഞ കുറേ വർഷങ്ങളായി ജീറിയാട്രിക് ക്ലിനിക്കിന്റെ ഭാഗമായി മിക്കവാറും ദിവസങ്ങളിൽ പത്തമ്പതിൽ കൂടുതൽ പ്രായമായവരെ കാണാറുണ്ട്.
തിരുത്തൽ മാന്ദ്യം ആയത് പോലെ ഇലക്ട്രിക് വാഹന പദ്ധതിയും സ്വാഹാ ആകും. കാരണം ഇലക്ട്രിക് സ്കൂട്ടറുകളുടെ 90% പാർട്ടുകളും ഇലക്ട്രിക് കാറിന്റെ 70% പാർട്ടുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്!
എഴുതിയത് : ദത്തൻ ചന്ദ്രമതി ഒരു പീഡന കഥ അഥവാ പ്രണയത്തിന്റെ അന്ത്യം ******************************** ഇതൊരു കഥയല്ല അനുഭവക്കുറിപ്പാണ് മുഖവര ഇല്ലാതെ ഞാൻ അവരോട് സംസാരിച്ചു തുടങ്ങി…. “നിങ്ങൾ ഒരു തീരുമാനം എടുക്കണം. നിങ്ങൾ തമ്മിലുള്ള...
എഴുത്തുകാർ എന്തുമാത്രം കുടിലബുദ്ധിക്കാരും ഇടിച്ചുകയറ്റക്കാരുമാണെന്ന് സാഹിത്യപത്രപ്രവർത്തനം നടത്തിയ ഏഴര വർഷത്തെ പത്രാധിപ ജീവിതം തന്നെ പഠിപ്പിച്ചുവെന്ന് ശിഹാബുദ്ദീൻ