തലച്ചോറിലേക്കെത്താൻ ഇത്ര എളുപ്പമായിരുന്നെങ്കിൽ എത്ര ന്യൂറോ ശസ്ത്രക്രിയകൾ കഷ്ടപ്പെട്ട് എല്ലൊന്നും പൊട്ടിക്കാതെ എളുപ്പത്തിൽ ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഒന്ന് തുമ്മിയാൽ തന്നെ തലച്ചോറ് മൂക്കിലൂടെ പുറത്തു വരുമായിരുന്നല്ലോ.
ഈ ഭൂമിയിലാകെയുള്ള ചെന്നായ്ക്കളുടെ എണ്ണംരണ്ടുലക്ഷമാണെങ്കിൽ മനുഷ്യൻ വളർത്തുന്ന പട്ടികളുടെ എണ്ണം മാത്രം 40 കോടിയോളം വരും. ലോകത്താകെ 40000 സിംഹങ്ങളുള്ളപ്പോൾ മനുഷ്യർ വളർത്തുന്ന
ശരീരം ഭാഷയുടെ രൂപീകരണ മണ്ഡലമാണ്. അവിടുത്തെ ലിപികളാണ് ആംഗ്യചലനങ്ങൾ.അതിനെ പുതിയ ഭാഷയുടെ ചാരുതയാൽ നിലനിർത്തുന്ന ചില ഹാസ്യതാര ശരീരങ്ങളുണ്ട്. ഹാസ്യശരീരത്തിൻ്റെ ജെൻഡർ കള്ളിപ്പെടുത്തുന്നതിനെ തെറ്റിദ്ധരിക്കാനും വിമർശിക്കാനും മാത്രം ഒരുമ്പെടുന്ന ഒരുദൃശ്യഭാഷാ സംസ്കാരം
വിമാനത്തിൽ ആഹാരം കഴിക്കുമ്പോൾ പൊതുവെ അതിനു നല്ല ടേസ്റ്റ് ഒന്നും തോന്നാറില്ല എന്ന് പറയാറുണ്ട്. കാരണം.ഇത് പ്രധാനമായും ക്യാബിനിലെ മർദം കുറഞ്ഞത് കാരണമാണ്.അതിനാൽ ക്യാബിനിലെ വായു വരണ്ടതാണ്
ലോക ഭാഷാശാസ്ത്രത്തിന് കേരളം നല്കിയ മനോഹരമായ രണ്ടു പദങ്ങള്‍ ആണ് കഞ്ഞിയും കഞ്ഞികളും . ഒരു കാലത്ത് കേരളം കണികണ്ടുണരുന്നതും കിടക്കുന്നതും കഞ്ഞിയിലൂടെയായിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍
ഭൂസമര സമിതി ഓൺലൈനിൽ സംഘടിപ്പിച്ച "വിദേശതോട്ടം ഭൂ ഉടമസ്ഥതയും നിയമപ്രശ്നങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം മുൻ സർക്കാർ പ്ലീഡർ ശ്രീമതി സുശീലാഭട്ട് പൂർത്തീകരിക്കുന്നതു
ഉദകപ്പോള വായിച്ചവർക്കറിയാം ജയകൃഷ്ണൻ എന്നത് എത്ര വലിയ ദുരന്തം കഥാപാത്രം ആണെന്ന്. അതിൽ അയാളുടേതായിയുള്ളത് രാധയാണ്. അകന്നുപോവുന്ന ട്രെയിനിന്റെ ചൂളംവിളിയിൽ അവളുടെ ഇൻസെക്യൂരിറ്റി കൂടി
ശബ്ദഗാംഭീര്യത കൊണ്ടും കഥാപാത്രങ്ങളുടെ ശക്തി കൊണ്ടും പകരക്കാരൻ ഇല്ലാത്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് വിജയ് മേനോൻ. തൊഴിൽ കള്ളക്കടത്ത് ആണെങ്കിലും പട്ടാളം ആണെങ്കിലും ബിഗ് ബോസ്സ് ആകാൻ വേറൊരു
മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതയെ പ്രതിക്കൂട്ടിലാക്കിയ ISRO ചാരക്കേസില്‍, ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട മാധ്യമമാണ് മലയാള മനോരമ. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ
ശിവശങ്കരനെതിരെ തെളിവൊന്നും ഇല്ല എന്നു വന്നതോടെ, ദേശദ്രോഹ സ്വർണക്കടത്ത് കേസ് മാധ്യമങ്ങളിൽ നിന്ന് മെല്ലെ പിൻവലിഞ്ഞു തുടങ്ങി. സ്വർണം പിടിച്ച കസ്റ്റംസ് ഓഫീസറെ തെറിപ്പിച്ചതോ