ആരെങ്കിലും മരിച്ചാൽ നായ്ക്കൾ ഓരിയിടും. കാരണം.. മരിച്ച ആളുകളുടെ ആത്മാവിനെ നായ്ക്കൾക്കു കാണുവാൻ സാധിക്കും എന്ന് പണ്ടുള്ള ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്താണ് ഇതിലെ ശാസ്ത്രം ?
'മാവിലായിത്തല്ല്' എന്നൊരു കുഞ്ഞുകഥ വായിക്കാൻ തന്നിരുന്നു അനിൽ വി.ഒ. എന്നൊരു ചങ്ങാതി 1994ൽ. അന്ന് ഞാൻ കണ്ണൂർ എ.എസ്.പി. സോറി, കണ്ണൂർ പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ
കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുകയായിരുന്നു ഞാൻ.ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്. സഹപ്രവർത്തകരുടെ കൂരമ്പുകളേറ്റ്
നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്ന ഗാർഹികോപകരണം ആണ് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റഫ്രിജറേറ്ററുകൾ. വൈദ്യുത ബില്ലിന്റെ 15 ശതമാനം മുതൽ 50 ശതമാനം
വമ്പന്‍ സ്രാവുകള്‍ മാത്രം നീന്തി തുടിക്കുന്ന ന്യൂയോര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് ജോര്ഡന് ബെല്‍ഫോര്‍ട്ടിന്റെ കടന്ന് വരവ് അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച വായ്സാമൃത്ഥ്യം, സംഭാഷണത്തിലെ കൃത്യത,
"ഈ വഴിയിൽ പകൽ സമയത്ത് പുലയന്മാർക്ക് യാത്ര ചെയ്യാൻ അനുവാദമില്ല...അനുസരിച്ചില്ലെങ്കിൽ ഓരോരുത്തന്റെയും പുറത്ത് ചാട്ടയുടെ അടയാളം വീഴും... " രാജാവിന്റെ ശിങ്കിടികളുടെ സന്ദേശമാണ്... കൊട്ടാരം അറിഞ്ഞുള്ള ഉത്തരവമാണ്
കോൺഗ്രസുകാർക്ക്, പ്രത്യേകിച്ച് അവരിലെ നേതാക്കളിൽ പകുതിയോളംപേർക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്..എന്തെന്നാൽ അവർ അടപ്പില്ലാത്ത ബക്കറ്റിൽ ജീവനോടെയിട്ട ഞെണ്ടുപോലെയാണ്. രക്ഷപെടാൻ അവസരം
റഷ്യയിലും ചൈനയിലും സംഭവിച്ച വലിയ തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ സ്ഥിരം പറയുന്ന ഒരു ഡയലോഗുണ്ട്: "കമ്യൂണിസം വളരെ ഉത്കൃഷ്ടമായ ഒരു ആശയമാണ്; പക്ഷേ അത് യോഗ്യതയില്ലാത്തവരുടെ
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീകളിൽ ഒരാളാണ് മാർസിഹ്. കുറച്ചുനാൾ മുമ്പ് ഇറാനിൽ വെച്ചാണ് ഞാൻ ഈ ഫോട്ടോ എടുത്തത്, ഇന്ന് അവളുടെ സമ്മതത്തിനുശേഷം
ലോകത്തിലെ പ്രശസ്തമായ ഒരു ദേശാടനശലഭമാണ് രാജശലഭം (Monarch butterfly). ശാസ്ത്രനാമം : Danaus plexippus. കാഴ്ച്ചയിൽ കേരളത്തിൽ കാണുന്ന വരയൻ