ജീവിതത്തെ ഉള്ളിൽ നിന്നും കാർന്നു തിന്നുന്ന മഹാരോഗം കാൻസറോ, എയ്ഡ്സോ ഒന്നുമല്ല, പതിയെ പതിയെ ജീവിതത്തിൽ പിടിമുറുക്കുന്ന വിരസതയാണ്, എന്തെന്നില്ലാത്ത നിരർത്ഥകതാ ബോധമാണ്.അടുക്കളയിലും
ആകാശവാണിയിൽ പ്രഭാതഭേരി ചെയ്യുന്ന കാലത്ത് ചില നേരങ്ങളിൽ ദൈവതുല്യനായിരുന്നു, പ്രമുഖ മന:ശാസ്ത്രജ്ഞനായിരുന്ന ഡോ: പി.എം.മാത്യു വെല്ലൂർ.ഏതു പ്രോഗ്രാമിനും ഒടുവിൽ ഒരു ഒഫീഷ്യൽ ബൈറ്റ് വേണം
സിബിൽ സ്കോറിനെ കുറിച്ച് കേൾക്കാത്തവർ നമ്മുടെ ഇടയിൽ ആരും കാണില്ല. ഒരു ക്രെഡിറ്റ് കാര്ഡിനോ, അല്ലെങ്കിൽ ഒരു ലോണിനോ അപേക്ഷിച്ചവർക്കറിയാം ബാങ്കുകളും മറ്റും അതിനു നൽകുന്ന പ്രാധാന്യം
ഒരു ഞരമ്പനേയും അയാളെ തല്ലിയ സ്ത്രീകളെയും കുറിച്ച്, അതിന്റെ ന്യായ-അന്യായങ്ങളെക്കുറിച്ച് എത്രദിവസം ഇനിയും നമ്മൾ ചർച്ച ചെയ്യേണ്ടിവരും ? അല്ലെങ്കിൽ ചർച്ച ചെയ്യാൻ നിർബന്ധിതരാകും ? എന്തുകൊണ്ടാണ്
1979 -ൽ ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ ഡിറക്ടറായിരിക്കേ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ട്
കേരളത്തിലെ ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വിജയ് നായർ പറയാതെ പറഞ്ഞുദാഹരിച്ച രണ്ട് സ്ത്രീകൾ കേരളത്തിലെ സാഹിത്യസാംസ്കാരിക സിനിമാ മണ്ഡലത്തിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വങ്ങളായിരുന്നു
ടൈറ്റാനിക്കിനെ അറിയാത്തവർ ആരും കാണില്ല. ജെയിംസ് കാമറോണിന് നന്ദി! എം വി കൈരളി എന്ന കേരളത്തിന്റെ സ്വന്തം കപ്പലിന്റെ തിരോധനത്തെ പറ്റി മലയാളികൾക്ക്, ചുരുങ്ങിയത് ഈ ഗ്രൂപിലുള്ളവർക്കെങ്കിലും
വിജയ് പി നായർക്കു കിട്ടേണ്ടതു കിട്ടി. നിയമം കയ്യിലെടുത്തതിനോട് വെർബലി യോജിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ആ സ്ഥാനത്തു ആരായിരുന്നാലും അങ്ങിനെ ചെയ്തു പോയേനെ! കാരണം ആ വ്യക്തി
ഈ അടുത്ത കാലത്ത് മലയാളത്തിൽ സൂപ്പർഹിറ്റ് ആവുകയും പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും എല്ലാം റീമക്ക് ചെയ്ത സിനിമയാണ് മോഹൻ ലാൽ നായക കഥാപാത്രമായി അഭിനയിച്ച ദൃശ്യം. ഒരു എന്റർടൈൻമെന്റ്
തങ്ങൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന പകർച്ചവ്യാധിവ്യാപന സമരങ്ങൾകൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവിൽ യുഡിഎഫ് തിരിച്ചറിഞ്ഞു. കുതിച്ചുയരുന്ന