മൂന്നു സ്ത്രീകൾ, രണ്ടു പേർ കാമറക്ക് മുന്നിൽ, ഒരാൾ പുറകിൽ കരണക്കുറ്റിക്ക് രണ്ടു മൂന്ന് അടി ശബ്ദ താരാവലിയിൽ പൊതുവെ ആണുങ്ങൾ മാത്രം എടുത്തു പ്രയോഗിക്കാറുള്ള ഉള്ള കുറച്ചു വാക്കുകൾ. മൊത്തം
24 ന്യൂസിലെ അരുൺ കുമാർ നടത്തിയ ചർച്ച കണ്ടു. അതിഗംഭീരം എന്നേ പറയാനുള്ളൂ. വിജയ്.പി.നായർ എന്ന ഞരമ്പുരോഗിയെ അരുൺ മനോഹരമായി കൈകാര്യം ചെയ്തു.വിജയ് യൂട്യൂബിൽ ഇട്ടിട്ടുള്ള വിഡിയോകളുടെ
സോഷ്യൽമീഡിയയിൽ ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്നത് മാറേണ്ടിയിരിക്കുന്നു .ഇന്ന് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനു കാരണമായ വീഡിയോ ഞാനും കണ്ടു .ഡോ.വിജയ് പി നായരുടെ
ഫെമിനിസ്റ്റുകളുടെ ഷഡ്ഢി തപ്പി നടന്ന ഡോ.വിജയ് പി നായർ എന്ന പേരിൽ കമ്പികഥ വീഡിയോകൾ ഇറക്കുന്ന Vitrix scene ദേശസ്നേഹിയായ യൂട്യൂബറെ ഫെമിനിസ്റ്റുകൾ തന്നെ പഞ്ഞിക്കിട്ടു. ആദ്യ വനിതാ കമ്മീഷൻ അദ്ധ്യക്ഷയും
ജൈവ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുന്ന ഒരു കൃഷി രീതി എന്നതിൽ ഉപരി ജൈവകൃഷി എന്ന ആശയത്തിന്റെ മാനങ്ങൾ വളരെ വലുതും സർവതല സ്പർശിയും ആണ്. രാസവസ്തുക്കളുടെയും ആധുനിക ശാസ്ത്രത്തിന്റെയും
രാവിലെ അമേരിക്കയിൽ നിന്ന് ഒരു ഡോക്ടർ സുഹൃത്ത് വിളിച്ചിരുന്നു. മെഡിക്കൽ കോളേജിൽ എന്റെ സമയത്ത് ബി.ഡി.എസ്. പഠിച്ച സുഹൃത്ത്. അമേരിക്കയിൽ അറിയപ്പെടുന്ന ഡന്റൽ സർജർ. സുഹൃത്ത് പറഞ്ഞു
കറുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കയെ പച്ച കുപ്പായം അണിയിച്ച ധീരവനിതയാണ് വാംഗാരി മാതായ്. നൊബൽ സമ്മാനം നേടുന്ന ആദ്യ ആഫ്രിക്കൻ വനിത, പരിസ്ഥിതി പ്രവർത്തക, ഡോക്ടറേറ്റ് നേടിയ ആദ്യ ആഫ്രിക്കക്കാരി
കേന്ദ്ര മന്ത്രിയുടെ കോവിഡ് ബാധിച്ചുള്ള മരണംകൊണ്ടെങ്കിലും ബോധോദയമുണ്ടാകട്ടെ .ആദ്യം പാട്ടകൊട്ടി, പിന്നെ ലൈറ്റണച്ചു, പിന്നെ ഗോ കൊറോണ പാടി, അതുകഴിഞ്ഞപ്പോൾ ഗംഗാജലം കുടിക്കാൻ പറഞ്ഞു.
ശാസ്ത്രീയസംഗീതമഭ്യസിച്ചിട്ടില്ല. പരമ്പരാഗതശൈലിയില്‍ പാട്ട് ചൊല്ലിക്കൊടുത്ത് പഠിപ്പിക്കാന്‍ ആരുമുണ്ടായില്ല. യാതൊരു സംഗീതപാരമ്പര്യവുമില്ല. പക്ഷേ, പാട്ടു കൊണ്ട് മനസകങ്ങളിലേക്ക് കുളിര്‍മഴ പെയ്യിച്ചതായിരുന്നു
മറ്റുള്ളവരുടെ മുന്നിൽ എന്നും ഒരു മണ്ടൻ ഇമേജ് ആയിരുന്നു അപ്പുക്കുട്ടന്. പക്ഷെ മണ്ടനായി അഭിനയിച്ച് അതിൽ സന്തോഷം കണ്ടെത്തുന്ന ഒരു പക്കാ സൈക്കോ, അതായിരുന്നു അപ്പുക്കുട്ടൻ. എത്രയൊക്കെ