തമാശയല്ല, ട്രോളല്ല- വളരെ ഗൗരവത്തിൽ ആലോചിച്ചെഴുതിയ തലക്കെട്ടാണ്. അനാവശ്യമായി ഗ്ലോറിഫൈ ചെയ്യപ്പെട്ട
കാലിക്കറ്റ് സർവ്വകലാശാലയിൽ എത്ര ആദിവാസി അധ്യാപകർ ജോലി ചെയ്യുന്നുണ്ട് ? ലിസ്റ്റ് പുറത്ത് വിടാൻ യൂണിവേഴ്സിറ്റിയും സർക്കാരും തയ്യാറാകണം. ഐ ഐ എമ്മിൽ ജോലി ലഭിച്ച ശേഷം രഞ്ജിത്ത് മീഡിയോട് പറഞ്ഞ
പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
30 കിലോമീറ്ററോളം നടന്നാണ് മിനി ടീച്ചർ കോവിഡ് കാലത്തും അമ്പുമല ട്രൈബൽ സ്കൂളിൽ പോകുന്നത്. ആ നടത്തത്തിലെ ഒരു കിലോമീറ്റർ
മൂന്നാം ക്ലാസ്സായിരുന്നു. 'പരിശുദ്ധ കുടുംബ 'ത്തിൻ്റെ പേരുള്ള സ്ക്കൂളായിരുന്നു. അച്ഛൻ തന്ന നൂറു രൂപാ നോട്ട് ഞാൻ നിധി പോലെ കയ്യിൽ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു...... എൻ്റെ കയ്യിനു ളളിൽ അതുണ്ടെന്ന് ഉറപ്പിക്കാൻ
ജീവിതത്തിൽ അത്രമേൽ പ്രാധാന്യമേറിയ കാര്യമൊന്നുമല്ലെങ്കിലും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കൗമാരക്കാർക്ക് ഹൃദയോഷ്മളമായ അഭിനന്ദനങ്ങൾ. ഭാവുകങ്ങളും, ശുഭാശംസകളും നേരുന്നു. ഇനി നിങ്ങൾക്ക് പോകാം
A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.