അറിവ് അഗ്നിയാണെന്ന് ഓർമ്മപ്പെടുത്തുന്ന സംഭവമായിരുന്നു അധഃസ്ഥിത ജനവിഭാഗത്തിന് അക്ഷരം നിഷേധിച്ച ജന്മിത്തത്തിന്റെ കാലത്ത് അയ്യന്കാളിയുടെ നേതൃത്വത്തിലുള്ള കണ്ടല ലഹളയുടെ ഭാഗമായി 1910 ൽ പഞ്ചമി എന്ന പെൺകുട്ടിക്ക്
"പെണ്ണായാൽ പൊന്ന് വേണം.. എന്നതിൽ നിന്ന് ഭീമ കടന്ന് വന്ന ദൂരമാണ് ഈ പരസ്യം. "യൂട്യൂബ് കമന്റ് ബോക്സിൽ കണ്ട വാചകമാണ്.. ശരിയാണ്.
പന്ത്രണ്ട് വയസു പ്രായമുള്ളപ്പോഴാണ് അയാൾ ആ സത്യം അറിയുന്നത്. തന്നെ പോറ്റിവളർത്തുന്നവർ തന്റെ യഥാർഥ മാതാപിതാക്കൾ അല്ലെന്നും സ്വന്തം മാതാവ് ഉപേക്ഷിച്ച
ഡന്യൂട്ട ഡാനിയേൽസൺ എന്ന സ്ത്രീ ലോകത്തിന് മുന്നിൽ നാസികൾക്കെതിരായ പോരാട്ടത്തിൻ്റെ പ്രതീകമായി ഉയർന്നു. നഗരത്തിലെ കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ പ്രസംഗത്തിനെതിരെയായിരുന്നു നിയോ നാസി പാർടിയായ നോർഡിക് റീം പാർടി പ്രകടനം
വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്.അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി
റിമി ടോമിയുടെ ആരംഭകാലത്ത് ആരെങ്കിലുമൊക്കെ അവരോട് പറഞ്ഞിട്ടുണ്ടാകില്ലേ കുറച്ചുകൂടി ഗൗരവം വേണം ,ഇങ്ങനെ അന്തംവിട്ട് ചിരിക്കരുത് ,സംസാരിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധ വേണം എന്നൊക്കെ. സിനിമാമോഹവുമായി
ഷോളയൂർ പോലീസ് ലിമിറ്റിൽ ഒരു മൂന്നാം ക്ലാസുകാരൻ അയലത്തെ വീട്ടിലെ പുതിയ സൈക്കിൾ ഓടിക്കാനായി കുഞ്ഞു മനസിലെ ആഗ്രഹം കൊണ്ട് എടുത്ത്
അതേ... ഒരു സർക്കാർ വകുപ്പ് ഇത്തരത്തിൽ ഇടപെട്ടിരിക്കുന്നു. Department of Women and Child Development makes history by its statement "ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതയായാലും, അവിവാഹിതയായാലും
മഞ്ജുവാര്യരുടെ അതിജീവനത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് എവിടെയും. ദിലീപിന്റെ ഭാര്യ ആയിരുന്ന ആ പഴയ മഞ്ജു അല്ല ഇന്ന്. ഒരർത്ഥത്തിൽ
ഇതും ഒരു ചലഞ്ച് അല്ലേ ? അന്ന് ലോകത്തെകരയിച്ച ചിത്രം ഇപ്പോൾ ചിരിപ്പിക്കുന്നു ..ഓർക്കുന്നില്ലേ .. ? തനിക്ക് നേരെ നീട്ടിയ കുപ്പിവെള്ളം ആർത്തിയോടെ കുടിക്കുന്ന