എന്റെ ഓർമ്മയിലെ ആദ്യത്തെ കളിപ്പാട്ടം ഒരു എയ്റോപ്ലെയ്ൻ ആയിരുന്നു. വെള്ള നിറത്തിലുള്ള, മുകളിൽ ചുവപ്പ് നിറത്തിലുള്ള ബട്ടൺ അമർത്തിയാൽ ചുവന്ന-ഓറഞ്ച് നിറങ്ങളിലുള്ള പ്രകാശം മിന്നുന്ന, വിമാനം പൊങ്ങുന്നതിന്റെയും
കാലത്ത് എട്ടിനേ കുളിച്ച് കുറി തൊട്ട് വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുന്നതാ ചാത്താര്ടെ സ്കൂള്‍. ആളനക്കമില്ലാതെ കിടക്കുന്ന ഇടം പാേലെ മുറ്റമാകെ മാവിൻ കരിയിലകളും ചീഞ്ഞുണങ്ങി കറുത്ത മാങ്ങകളും
പതിറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ ഗ്രാമങ്ങളിൽ ഓലപ്പുരങ്ങളായിരുന്നല്ലോ സാധാരണയായി ഉണ്ടായിരുന്നത്.. ഓടിട്ട വീടുകൾ നന്നേ കുറവായിരുന്നു.. ചില പ്രമാണിമാരുടെ വീടുകൾ മാത്രമായിരുന്നു ഓട് പാകിയതോ
ഏതാണ്ടൊരു രണ്ടു കൊല്ലം മുൻപുള്ള ഒരു വൈകുന്നേരം പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ അബുദാബി ടൗണിലൂടെ കറങ്ങി നടക്കുമ്പോളാണ് ആ ബോർഡ് കാണുന്നത്
അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി...അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്..ഒരുമിച്ച് പ്രവർത്തിച്ച കാലങ്ങളുടെ ഓർമ്മകളേയും അവർ കൊണ്ടുപോയി.അമ്പിളിയുടെ മരണത്തിൽ നിന്ന് മോചിതയായി വരുന്നേയുളളു ഞാൻ.വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും.പിണങ്ങിയ സന്ദർഭങ്ങൾ നിരവധി ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞ നാല്...