പറഞ്ഞാലും പറഞ്ഞാലും തീരത്ത സംഗീത ബിംബമാണ് ഇസൈഞാനി ഇളയരാജ. തലക്കെട്ടിലെ ഈ ഒരു വിഷയത്തെ തന്നെ അധികരിച്ചെഴുതിയാലും കാണും പറഞ്ഞാൽ
കലാകാരന്മാർ ഭാഗ്യം ചെയ്തവരാണ്.. അവരുടെ ഭൗതിക ശരീരം ഈ ലോകം വിട്ടുപോയാലും അവരിവിടെ അവശേഷിപ്പിച്ചു പോയ കലാ സൃഷ്ടികളാൽ എന്നെന്നും ഓർക്കപ്പെടും
'ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ...." എന്ന് തുടങ്ങുന്ന നാടൻ പാട്ട് ,ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ദിലീപ് ചിത്രത്തിലെയാണ്. അതിന്റെ ഈണത്തിൽ നിന്നും തികച്ചും
ഒരു ആൽമരത്തിനു താഴെ മറ്റൊരാൽമരം വളരുകയില്ല എന്ന പ്രകൃതിനിയമം മാറ്റിമറിച്ച ഭാവഗായകൻ - പി.ജയചന്ദ്രൻ എന്ന പാലിയത്ത് ജയചന്ദ്രൻ - യേശുദാസ് എന്ന വൻ ആൽമരത്തിന്
റോജയിലൂടെ തന്റെ സിംഹസനം തമിഴ് സിനിമാ സംഗീതത്തിനുമേൽ വലിച്ചിട്ടിരുന്ന AR റഹ്മാൻ എന്ന സംഗീതജ്ഞൻ, ഒരേ സമയം ഇവിടെ ഒരു പുത്തൻ സംഗീതാസ്വാദന
കൈതപ്രത്തിന്റെ ആരെയും ഭാവഗായകനാക്കുന്ന വരികൾക്ക് , പതിവ് രീതികളിൽ നിന്നെല്ലാം വിട്ടു മാറി വ്യത്യസ്തമായൊരു താളത്തിൽ ഫ്ലൂട്ടും , വീണയും , വയലിനും , മൃദങ്കവും
ഇതുവരെയുള്ള ജീവിതത്തിനിടയിൽ ഒരു മൂന്ന് മാസക്കാലം ബാംഗ്ലൂരിൽ ജോലി ചെയ്തിട്ടുണ്ട് ,,വലിയ ജോലി എന്നൊന്നും പറയാൻ പറ്റില്ല ,,നാട്ടിൽ ഉണ്ടായിരുന്ന ജോലി വിട്ടിട്ട്