നമ്മുടെ ഭാഷയിൽ മലയാളീകരിച്ചു പറഞ്ഞാൽ കാട്ടിലെ ഒരിനം പൂച്ച എന്ന് തന്നെ പറയാം.പൂർണ വളർച്ചയെത്തിയ ഒരു ഓസലോട്ടിന് 15 കിലോഗ്രാം തൂക്കം വരും അതായത് നമ്മുടെ വീട്ടിലെ പൂച്ചയുടെ ഇരട്ടി
സേഷെൽസിലെ രണ്ടു ദ്വീപുകളിൽ മാത്രം കണ്ടുവരുന്ന ഒരു പനയാണ് കടൽത്തെങ്ങ് (sea coconut) അഥവാ കൊക്കോ ഡി മെർ എന്നറിയപ്പെടുന്നത്. (മറ്റു പേരുകൾ: കൊക്കോദ് മെർ, കോക്കോ ഡി മെർ). ലോഡോയ്സീ മാൽദിവിക
ചൈനയിൽ ജനാധിപത്യമല്ലാത്തതിനാൽ സ്വന്തം പൗരന്മാരെ ഒന്നും ബോധിപ്പിക്കേണ്ടതില്ല. ഒരെതിർപ്പും ഉയർന്നുകേൾക്കില്ല. ഒരു നിയമങ്ങളും നാട്ടിലും പുറത്തും അവർക്കു ബാധകമേയല്ല. ലോകം കീഴടക്കാനുള്ള
24 മണിക്കൂറും ജാഗ്രതയോടെ നിലയുറപ്പിച്ച സായുധധാരികളായ നാല് ടീമുകൾ അടങ്ങുന്ന സംരക്ഷണവിഭാഗം ഒപ്പം ട്രെയിൻ ചെയ്ത വേട്ട നായ്ക്കൾ..ആരോഗ്യ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്ത്
ഈ ചിത്രത്തിൽ അടുത്തടുത്തുള്ള മരങ്ങൾ തമ്മിൽ മുട്ടാതെ ഒരു അകലം പാലിക്കുന്നത് കാണാം.ഇതിനെ crown shyness എന്ന് പറയുന്നു.ഇത് എല്ലാത്തരം മരങ്ങളിലും ഉണ്ടാവില്ല. നമ്മുടെ നാട്ടിലെ മഴമരം
മിന്നാമിനുങ്ങിൻ്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. നല്ല ഉറപ്പുള്ള പരന്ന കവച പ്ലേറ്റുകൾ ഒന്നിനു മേൽ ഒന്ന് എന്ന പോലെ ക്രമമായി ഘടിപ്പിച്ച നീളൻ രൂപം കണ്ടാൽ ആദ്യമൊന്ന് അമ്പരക്കും
ഇ ഐ എ ( എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് ) യെകുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.കേൾക്കാത്തവർക്കായി വളരെ ചുരുക്കി ചില കാര്യങ്ങൾ പറയാം.കാരണം ഈ വകുപ്പ് നമ്മുടെ നിലനിൽപ്പിനെ
സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ്മയ്ക്ക് ഗുജറാത്തിൽ പണിതുയർത്തിയ ' Statue of Unity ' എന്ന പ്രതമ വിഭാവനം ചെയ്തവർ അത് മനസ്സിൽ കണ്ട നാൾ മുതൽ നിലനിൽപ്പ് തന്നെ ദോഷകരമായി ബാധിച്ച ഒരു വിഭാഗം...
ചിത്രംപകർത്തിയത് Martin Le May എന്ന ഫോട്ടോഗ്രാഫർ (2015). ചിത്രം കാണുമ്പോൾ ഈ ജീവികൾ തമ്മിലുള്ള ഒരു സൗഹൃദ യാത്രയായി നമുക്ക് തോന്നാമെങ്കിലും
പരിസ്ഥിതി സൗഹൃദ വികസനമാണ് ഇടതുപക്ഷ വികസനമാതൃകയായി കരുതപ്പെടുന്നത്. വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയൻ്റെ ഈ ദീർഘമായ പോസ്റ്റ് വായിക്കുമ്പോൾ ഒരു സംശയം, നയം മാറിയോ?കടുംവെട്ട് ആർക്കും സ്വന്തമല്ല... കമ്മീഷൻ, അഴിമതി എന്തുവേണമെങ്കിലും ആയിക്കൊ? നമ്മുടെ കുഞ്ഞുങ്ങൾക്ക്...