ഇത് നാദിയ നദിം. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഡെൻമാർക്കിന്റെ പ്രമുഖ വനിതാ ഫുട്ബോളർ . നാദിയയുടെ കഥ ഒരു പോരാട്ടമാണ്.
പെനാൽട്ടി ഷൂട്ടൗട്ട് അഥവ മരണം.വിജയോൻമാദത്തിന്റെയും ദുരന്തത്തിന്റെയും കണ്ണീരിന്റയും ഇടയിലെ ആ 12 വാരകൾ.1994 ലോകകപ്പ് ഫൈനലിൽ ബാജിയോ,2017 ൽ കോപ്പയിൽ
താരപ്രഭയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പൊടുന്നനെ നിറം മങ്ങി നിലം പതിച്ചുപോയ ചില പ്രതിഭകൾ ഉണ്ട് ലോകഫുട്ബാളിൻ്റെ ചരിത്രത്തിൽ. ഒരു നിമിഷത്തെ പിഴവു കൊണ്ട് നായകനിൽ നിന്നും
1990-ൽ ഇറ്റലിയിലെ ലോകകപ്പിലാണ് ഡീഗോ മറഡോണയെ ഞാൻ ആദ്യമായി കാണുന്നത്. ഫൈനലിൽ ജർമനിയോട് എതിരില്ലാത്ത ഒരു പെനാൽറ്റി ഗോളിന് തോറ്റ് കിരീടം അടിയറ വച്ചപ്പോൾ അയാൾ കരഞ്ഞു.
ഇന്നലെ രാത്രി ....ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായാണ് അവസാനിച്ചത് ... ഇല്ല... ദൈവങ്ങൾക്ക് മരണമില്ല ...ആരായിരുന്നു അയാൾ എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ കാൽപന്ത് കളിയുടെ ദൈവമായിരുന്നു
കാൽപന്തിന്റെ മിശിഹാ മെസ്സിയാണോ ഈ വികലാംഗനാണോ? അപാര പ്രകടനം തന്നെ.
ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്. കാലം കടന്നുപോയത് എത്ര വേഗം!വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വിജയൻ കാണാൻ വന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നു