0 M
Readers Last 30 Days

ഇത് സിനിമയിൽ അല്ല (എന്റെ ആൽബം -21)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
102 SHARES
1224 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 21
(ഗോപിനാഥ്‌ മുരിയാട്)

ഇത് സിനിമയിൽ അല്ല..

ട്രെയിൻ രാവിലെ തൃശൂർ സ്റ്റേഷനിൽ എത്തി. രാത്രി മുഴുവൻ ബർത്തിൽ ഉറക്കം വരാതെ കിടന്ന ഞാൻ എങ്ങിനെയൊക്കയോ നേരം വെളുപ്പിച്ചു. വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ വരുന്നത് ഇങ്ങനെയായി പോയല്ലോ..
1984 ൽ ഉണ്ടായിരുന്ന നല്ലൊരു ജോലി രാജി വച്ച് വീട്ടുകാരോട് പോലും പറയാതെ ചെന്നൈലേക്ക്
വണ്ടി കയറിയതാണ്. മാക്സിമം ഒരാറു വർഷം.1990 ൽ എങ്കിലും ഒരു സംവിധായകൻ ആകണം എന്ന കണക്കു കൂട്ടലിൽ ആണ് സിനിമയിൽ വന്നത്. ഇപ്പോഴും പറയാൻ മാത്രം ഒന്നുമായിട്ടില്ല. കുറച്ചു സിനിമകളിൽ വർക്ക്‌ ചെയ്‌തെങ്കിലും മെയിൻ സ്ട്രീം സിനിമയിൽ ആരുമല്ല. ഇങ്ങനെയൊന്നും ഉള്ള ഒരു തിരിച്ചു വരവായിരുന്നില്ല എന്റെ മനസ്സിൽ.. പോട്ടെ.

അതൊന്നും ചിന്തിച്ചിട്ട് ഇനി കാര്യമില്ല.. വരുന്നിടത്തു വച്ചു കാണാം. മാറ്റാരുടെയൊക്കെയോ സഹായത്താൽ അമ്മാമനും ശ്രീനിവാസനും കൂടി എന്നെ കാറിന്റെ പിൻസീറ്റിൽ ചാരി കിടത്തി.കാർ ഒല്ലൂർ, അമ്പല്ലൂർ, പുതുക്കാട് വഴി മുന്നോട്ട് നീങ്ങി. നെല്ലായി എത്തിയാൽ പിന്നെ കാർ നാഷണൽ ഹൈവേയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു എന്റെ ഗ്രാമത്തിലേക്ക് ഉള്ള വഴിയിലേക്ക് കയറും. പിന്നെ 15-20 മിനുട്ടിനുള്ളിൽ മുരിയാട് എന്ന എന്റെ ഗ്രാമത്തിൽ എത്താം. പഞ്ചായത്തും കോപ്പറേറ്റീവ് സൊസൈറ്റിയും വായനശാലയും കടന്ന് കാർ മുന്നോട്ട് നീങ്ങവേ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. എങ്ങനെ വീട്ടുകാരെയും നാട്ടുകാരെയും അഭിമുഖീ കരിക്കും.

കുന്നതറ ക്ഷേത്രത്തിന് മുന്നിലുള്ള എന്റെ വീട്ടിലേക്ക് കാർ കയറിയതും അയൽവക്കത്തു നിന്നും പലരും എന്റെ വീടിന് നേരെ വരുന്നത് കണ്ടു. കാർ വീടിന്റെ മുൻവശം കൊണ്ട് നിർത്തിയപ്പോഴേക്കും അമ്മ ഓടി ഇറങ്ങി വന്നു കരച്ചിലും പിഴിച്ചിലും ആയി. എന്നെക്കാളും 8 വയസ്സിന് താഴെയുള്ള അനുജത്തിയും 16 വയസ്സിനു താഴെയുള്ള ഇളയവളും പിന്നിൽ പകച്ചു നിൽപ്പുണ്ട്. വൃദ്ധനും അവശനും ആയി അച്ഛൻ മറ്റൊരു വശത്ത് വിങ്ങലോടെ നിൽപ്പുണ്ട്. ആരൊക്കെയോ അമ്മാവനെയും ശ്രീനിവാസനെയും എന്നെ കാറിൽ നിന്നും താങ്ങി എടുക്കാൻ സഹായിക്കുന്നുണ്ടായിരുന്നു. ഒന്നും കാണാൻ വയ്യാതെ ഞാൻ കണ്ണടച്ച് കിടന്നു. ഞങ്ങൾ നടപ്പുര എന്ന് വിളിക്കുന്ന വിസിറ്റിംഗ് റൂമിൽ ജനലിനോട് ചേർന്നുള്ള കട്ടിലിൽ എന്നെ കൊണ്ട് വന്ന് കിടത്തിയപ്പോഴേക്കും 77 കാരനായ എന്റെ മുത്തച്ചനും അങ്ങോട്ട് എത്തി.
“എല്ലാവരും കുടി ഇങ്ങനെ കൂടി നിന്നാലെങ്ങനെയാ??
അവനല്പം കാറ്റ് കിട്ടണ്ടേ??”

മുത്തച്ഛന്റെ ശബ്ദം കേട്ടതോടെ അമ്മ അടുക്കളയിലേക്ക് വലിഞ്ഞു. ഉഗ്രപ്രതാപിയും സ്ഥലത്തെ പ്രധാന ദിവ്യനും റിട്ടയേർഡ് അദ്ധ്യാപകനും ആയിരുന്നു മുത്തച്ഛൻ. ഗ്രാമത്തിലെ സഹകരണ സംഘം പ്രസിഡന്റ്‌, പഞ്ചായത്ത്‌ മെമ്പർ, N. S. S. പ്രസിഡന്റ്‌ വായനശാലയുടെ സ്ഥാപകനും ഖാദി പ്രസ്ഥാനങ്ങളുടെ പ്രചാരകനും എന്ന് വേണ്ട ഈ ഗ്രാമത്തിന്റെ സർവസ്വവും അദ്ദേഹം ആയിരുന്നു എന്റെ ചെറുപ്പ കാലത്ത്. ഇപ്പോൾ വിശ്രമജീവിതത്തിൽ ആണെങ്കിലും നാട്ടിൽ എന്ത് കാര്യമുണ്ടെങ്കിലും പുതിയ തലമുറയും അദ്ദേഹത്തിന്റെ ഉപദേശവും ആശീർവാദവും തേടി വീട്ടിൽ എത്തുന്നത് സാധാരണയായിരുന്നു. ഞാൻ എന്നും അത്ഭുതാദരങ്ങളോടെയും അൽപ്പം ഭീതിയുടെയും വീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എന്റെ മുത്തച്ഛൻ.
അദ്ദേഹം അടുത്ത് വന്നതോടെ മറ്റുള്ളവരെല്ലാം അൽപ്പം മാറി നിന്നു. മദ്രാസിൽ നിന്നും എന്നെ കൊണ്ട് വന്ന ചന്ദ്രമ്മാമനോട് മദ്രാസിലെ ഡോക്ടർസ് പറഞ്ഞ കാര്യങ്ങളും തുടർ ചികിത്സ എങ്ങനെ വേണമെന്നും മറ്റും ചോദിച്ച ശേഷം മുത്തച്ഛൻ പറഞ്ഞു.
“ഇവിടെ കുളിക്കാനും മറ്റ് കാര്യങ്ങൾക്കും ഒക്കെ ബുദ്ധിമുട്ടാവില്ലേ. അവനെ ആ മുറിയിലേക്ക് മാറ്റാം.
ഞാൻ ഇവിടെ കിടന്നോളാം ”

ഓർമ വച്ച കാലം മുതൽ നടപ്പുരയോട് ചേർന്ന മുറി മുത്തച്ഛന്റെ പേർസണൽ മുറിയായിരുന്നു. മുറിയുടെ ഒരു മൂലയിൽ ഒരു ഓവും പൈപ്പും ഉണ്ട്. രാത്രി മൂത്രം ഒഴിക്കാനും മറ്റും. (അന്നൊന്നും കേരളീയ ഗ്രാമങ്ങളിൽ അറ്റാച്ഡ് ബാത്റൂം സംവിധാനം ഉണ്ടായിരുന്നില്ല ).

വീട്ടിൽ ഉള്ളപ്പോൾ ഒക്കെ എഴുത്തും വായനയും ഒക്കെയായി മുത്തച്ഛൻ ആ മുറിയിൽ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ആ കരുതലും സ്നേഹവും എന്റെ കണ്ണ് നനയിച്ചു.അമ്മ എല്ലാവർക്കും ചായ കൊണ്ട് വന്നു. ചായ കുടിച്ച ശേഷം ശ്രീനിവാസൻ യാത്ര പറഞ്ഞു തിരിച്ചു പോയി. പുള്ളിക്ക് നാട്ടിൽ തന്നെയുള്ള വീട്ടിൽ പോയി ബന്ധുക്കളെ കണ്ട ശേഷം ഈവെനിംഗ് ട്രെയിന് മദ്രാസിലേക്ക് മടങ്ങണം.അമ്മ വാത്സല്യത്തോടെ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
“ഇത്രേം ആയി കിട്ടിയല്ലോ. ഇനി എന്റെ മോനെ ഞാൻ നോക്കിക്കോളാം. ചന്ദ്രൻമാമ്മൻ ആദ്യം മദ്രാസിൽ വന്ന് നിന്നെ കണ്ട ശേഷം വന്ന് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഇനി എന്റെ മോനെ ഇങ്ങനെ കാണാൻ പറ്റും എന്ന് പോലും ഞാൻ കരുതിയില്ല.”
അമ്മ വിതുമ്പി.

“മതി. ഇനി അവൻ മുഖം ഒക്കെ കഴുകി വല്ലതും കഴിക്കട്ടെ. വർത്താനം പറയാൻ ഇനിയും നേരം ഉണ്ടല്ലോ.”
മുത്തച്ഛന്റെ ശബ്ദം കേട്ടതോടെ സുഖവിവരം തിരക്കി വന്ന അയൽക്കാരും വീട്ടുകാരും ഒക്കെ ഓരോ വഴിക്ക് പോയി. ”
അമ്മാമനും സഹോദരിയും അമ്മയും കുടി എന്നെ മുത്തച്ഛന്റെ മുറിയിലേക്ക് മാറ്റി. പ്രഭാത കൃത്യങ്ങൾ എല്ലാം കഴിഞ്ഞ് കാപ്പി കുടിച്ച ശേഷം ഞാൻ ചിന്താതീതനായി.ധൂർത്തു പുത്രന്റെ മടങ്ങിവരവിനായി കാത്തിരുന്ന പോലെ കുടുംബാഗങ്ങൾ എല്ലാം എന്നെ സ്നേഹം കൊണ്ട് മൂടി. പക്ഷേ അതൊന്നും എന്റെ സിനിമാ മോഹങ്ങൾക്ക് കൂച്ചു വിലങ്ങിടാൻ പര്യാപ്തമല്ലായിരുന്നു.സുഖവിവരം അന്വേഷിച്ചുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും വരവ് അൽപ്പം ശമിച്ചപ്പോൾ ഞാൻ അമ്മാമനോട് പറഞ്ഞു ഒരു bundle പേപ്പർ വാങ്ങിച്ചു. കാൽ സുഖമായാൽ ഉടൻ തിരിച്ചു പോണം. ഏതെങ്കിലും പ്രൊഡ്യൂസറെ സമീപിച്ഛ് ഒരു പടം ചെയ്യണം. അതിന് വേണ്ടി ഞാൻ കട്ടിലിൽ ചാരി കിടന്ന് തന്നെ ഒരു സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി. എഴുത്ത് എനിക്കൊരിക്കലും ബുദ്ധിമുട്ടുള്ള പണി ആയിരുന്നില്ല. ചെന്നൈയിൽ ഉള്ളപ്പോൾ തന്നെ ജേക്കബ് ബ്രീസ് എന്നൊരു പ്രൊഡ്യൂസർ ഡയറക്ടർ ആവശ്യപ്പെട്ടപ്പോൾ 15 ദിവസം കൊണ്ടാണ് “അഭിനേത്രി “എന്നൊരു സ്ക്രിപ്റ്റ് പത്തു പൈസ വാങ്ങാതെ ഞാൻ എഴുതി കൊടുത്തത്.

ഉടൻ അദ്ദേഹം അത് സിനിമയാക്കുമെന്നായിരുന്നു എന്റെ ധാരണ. അദ്ദേഹം K. S. സേതുമാധവൻ എന്ന പ്രശസ്ത മലയാള സംവിധായകന്റെ ഡ്രൈവർ മാത്രം ആയിരുന്നു എന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. Four plus four എന്ന അദ്ദേഹം അഭിനയിച്ചു സംവിധാനം ചെയ്ത ഒരു പടത്തിന്റെ സെൻസർ വർക്ക്‌ ചെയ്യാൻ ചെന്നപ്പോൾ ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. കുറച്ചു കാലം ചിൻമയാ നഗറിലുള്ള
അദ്ദേഹത്തിന്റെ ഓഫീസിൽ കയറി ഇറങ്ങിയതോടെ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മനസ്സിലായി. അതോടെ ആ സ്ക്രിപ്റ്റ് ന്റെ കാര്യവും ഞാൻ മറന്നു.

“മാലാഖ “അതായിരുന്നു ഞാൻ എന്റെ ആദ്യ സിനിമാക്കുവേണ്ടി കണ്ടെത്തിയ പേര്.
ഒരു ഹിൽ സ്റ്റേഷൻ ബാക്ക് ഗ്രൗണ്ടിൽ നടക്കുന്ന ഒരു പ്രണയ കഥ. മനു എന്ന നായകനും മേഴ്‌സി എന്ന നായികയും. രാജശേഖരൻ തമ്പി എന്ന എസ്റ്റേറ്റ് ഉടമയുടെ മകൻ ആണ് മനു. തമ്പിയുടെ ആശ്രിതനായ ജോസഫിന്റെ മകൾ ആണ് മേഴ്‌സി. ഇരുവരും ബാല്യകാല സുഹൃത്തുക്കൾ ആണെങ്കിലും കൗമാരം പിന്നീട്ടതോടെ ആ അടുപ്പം പ്രണയം ആയി. വിവരം അറിഞ്ഞ മനുവിന്റെ ഏട്ടത്തിയമ്മ മേഴ്‌സിയെ ആ ബന്ധത്തിൽ നിന്നും വിലക്കി. അതോടെ മേഴ്‌സി അവനിൽ നിന്നും അകന്നു. ആകെ തകർന്ന മനുവിന്റെ ദുഃഖം അവളെ വീണ്ടും അവനോട് അടുപ്പിച്ചു. അങ്ങനെയിരിക്കെ തമ്പിയും വിവരം അറിഞ്ഞു. അടുത്ത ദിവസം മേഴ്‌സിയെ കാണാതായി. അവളുടെ ഷാൾ മാത്രം കൊക്കയിൽ നിന്നും ലഭിച്ചു. തമ്പിയാണ് മേഴ്‌സി യുടെ തിരോധാനത്തിന് പിന്നിൽ എന്ന എതിർ ചേരിയിൽ ഉള്ളവരുടെ പ്രചാരണം മനുവും കേട്ടു. അവന്റെ മാനസിക നില തകർന്നു. തമ്പി ഒരുപാട് ഡോക്ടര്സിനെ സമീപിച്ചെങ്കിലും മനുവിന്റെ അസുഖം ഭേദമായില്ല. പെങ്ങളുടെ ദുരന്തത്തെ പറ്റി അറിഞ്ഞു നാട്ടിലേക്ക് തിരിച്ച ഡേവിസ് എന്ന മിലിറ്ററി ഉദ്യോഗസ്ഥൻ സ്വബോധം നഷ്ട്ടപ്പെട്ട നിലയിൽ മേഴ്‌സിയെ മറ്റൊരു സ്ഥലത്തു വച്ചു കണ്ടെത്തുന്നു. ഒരുപാട് വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോയ കമിതാക്കൾ വീണ്ടും ഒന്നാവുന്നതാണ് പ്രമേയം.

നായികാ നായകൻമാരായി പുതുമുഖങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. തമ്പി ആയി തിലകൻ ചേട്ടൻ, ജോസഫ് ആയി വേണുവേട്ടൻ, പട്ടാളക്കാരൻ ആയി സുരേഷ് ഗോപി, ഏട്ടത്തിയമ്മയായി ഗീത, മനുവിന്റെ ഏട്ടൻ മധു എന്ന ഗസ്റ്റ് കാരക്റ്ററിൽ മുകേഷ് or ജഗദീഷ്. ഇങ്ങനെയൊരൂ കാസ്റ്റ് ഒക്കെ ആയിരുന്നു മനസ്സിൽ. ഒരു മാസം കൊണ്ട് ഞാൻ തിരക്കഥ പൂർത്തിയാക്കി. പിന്നെ ദിവസവും മനസ്സിൽ ഓരോരോ സീൻ ആയി വിഷ്വലൈസിംഗ് തുടങ്ങി.

ദിവസങ്ങൾ കഴിയും തോറും എന്റെ ആത്മ വിശ്വാസം വർധിച്ചു. അടുത്ത ചില നാട്ടിലെ സുഹൃത്തുക്കളോട് കഥയെ പറ്റി സൂചിപ്പിച്ചപ്പോൾ അവരും നല്ല അഭിപ്രായം പറഞ്ഞു.ഇതിനിടയിൽ മാസം തോറും അമ്മാമൻ എന്നെയും കൊണ്ട് കാറിൽ തൃശൂർ റൗണ്ടിൽ ഉള്ള പഴയ മെഡിക്കൽ കോളേജിൽ പോകും കാലിന്റെ പുരോഗതി അറിയാൻ. ഓരോ തവണയും എക്സ് റേ എടുത്ത ശേഷം എല്ല് കൂടിയിട്ടില്ലെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. നിരാശനായി ഞങ്ങൾ മടങ്ങും.ഇങ്ങനെ നാലഞ്ചു മാസം കടന്ന് പോയി. ഓഗസ്റ്റ് അവസാനം വന്നതാണ് നാട്ടിൽ. ഡിസംബർ കഴിയാറായി.ഈ സമയത്ത് എന്റെ അനിയത്തിക്ക് ഒരു വിവാഹാലോചന വന്നു. ഇരിങ്ങാലക്കുടക്ക് അടുത്ത് മാപ്രാണം ആണ് വരന്റെ സ്വദേശം എങ്കിലും പയ്യന് ആന്ധ്ര യിൽ ആണ് ജോലി.

തിരുപ്പതിയിൽ. മുത്തച്ചനും അമ്മാവൻമാരും എല്ലാവരും കൂടി തീരുമാനിച്ച് നിശ്ശയം കഴിഞ്ഞു. “കല്യാണം രണ്ടു മാസം കഴിഞ്ഞ് വെക്കേഷൻ തുടങ്ങുമ്പോൾ ആവാം. അപ്പോഴേക്കും ഗോപിയ്ക്കും നടക്കാറാവുമല്ലോ. ഓടാൻ ആകെയുള്ള ആങ്ങളയല്ലേ?? ”
എന്റെ അമ്മാവൻ മാരിൽ ആരോ പറഞ്ഞു. ഞാൻ കുറ്റബോധതോടെ തല താഴ്ത്തി. ഈ ഓട്ടക്കാലണയെ കൊണ്ട് എന്താവാൻ..?

5 മാസം ആയി വീട്ടുകാരുടെ കാരുണ്യത്തിൽ ദിവസം തള്ളി നീക്കുന്നു. എനിക്ക് എന്നെ പറ്റി തന്നെ പുച്ഛം തോന്നി.മാസങ്ങൾ പിന്നെയും കടന്ന് പോയെങ്കിലും എന്റെ കാല് ഭേദം ആവുന്ന ലക്ഷണം ഒന്നുമില്ല. വിവാഹത്തിന് ഇനി കഷ്ടി ഒരു മാസം മാത്രം. ഞാനും അമ്മാവനും വീണ്ടും തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. പരിശോധിച്ച ശേഷം ഡോക്ടർ പ്രഖ്യാപിച്ചു.
“എക്സ് റേ യിൽ കാലിൽ ഇട്ടിരിക്കുന്ന പ്ലേറ്റ് വളഞ്ഞു കാണുന്നു. വീണ്ടും ഓപ്പറേഷൻ ചെയ്യണം. പഴുത്താൽ പ്രശ്നം ആണ്.”
ഞാൻ ഞെട്ടി പോയി. എന്റെ പരീക്ഷണങ്ങൾ ഇനിയും അവസാനിക്കുന്നില്ലേ?? ”
“റെഡിയാണെങ്കിൽ ഉടനെ അഡ്മിറ്റ്‌ ചെയ്യണം. ഓപ്പറേഷൻ താമസിപ്പിച്ചാൽ പ്രശ്നം ആണ്.”
ആലോചിച്ചീട് വരാം എന്ന് പറഞ്ഞു ഞങ്ങൾ മടങ്ങി.
മുത്തച്ഛനോട് കാര്യങ്ങൾ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ ഓപ്പറേഷൻ ചെയ്യണം. അവന്റെ കാലിന്റെ കാര്യം അല്ലേ??”
“അതല്ല. കല്യാണത്തിന് ഇനി അധികം ദിവസം ഇല്ല.”
അമ്മാമൻ സംശയിച്ചു.
“അതൊക്കെ എങ്ങനെയെങ്കിലും നടക്കും. നീ നാളെത്തന്നെ അവനെ അഡ്മിറ്റ്‌ ചെയ്‌തോ?”
അടുത്ത ദിവസം തന്നെ എന്നെ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തു.
വീണ്ടും ഓരോപ്പറേഷൻ..
രണ്ടാം ദിവസം തന്നെ കാൽ ഓപ്പറേഷൻ ചെയ്തു. പ്ലേറ്റ് റിമൂവ് ചെയ്ത് അരക്കെട്ടിൽ നിന്നും എല്ലെടുത്തു ഗ്രാഫറ്റിംഗ് ചെയ്താണ് പുതിയ പരീക്ഷണം.വീട്ടിൽ കല്യാണ തിരക്ക്.. എനിക്ക് കൂട്ടിരിക്കാൻ എന്റെ മുത്തന്മാവന്റെ (അമ്മയുടെ അമ്മാമൻ) കുട്ടൻ എന്ന് വിളിപ്പേരുള്ള ജയപ്രകാശ് മാത്രം.ചന്ദ്രമ്മാമൻ മാത്രം ഇടക്ക് വരും. ആവശ്യം ഉള്ള പണം കുട്ടനെ ഏൽപ്പിക്കും. വീട്ടിലെ കല്യാണ വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ പോലും എനിക്ക് മടിയായിരുന്നു.. എന്റെ വിഷമം മനസ്സിലാക്കിയിട്ടാവാം അമ്മാമൻ പറഞ്ഞു.

“കാര്യങ്ങൾ ഒക്കെ മുറക്ക് നടക്കുന്നുണ്ട്. നന്നമ്മാമൻ ബാംഗ്ലൂർ ൽ നിന്നും നാളെ എത്തും. ചെറിയച്ഛനും രണ്ടു ദിവസത്തിനുള്ളിൽ വരും. കല്യാണത്തിന്റെ അന്ന് നിന്നെ കൊണ്ട് പോവാൻ പറ്റുമോന്ന് ഞാൻ ചോദിച്ചു. ഒരു രണ്ട് ആഴ്ച യെങ്കിലും കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യാൻ പറ്റൂ അത്രേ. ഭാഗ്യത്തിനാ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യാൻ തോന്നിയത്. കാലിൽ പഴുപ്പ് പടർന്നെങ്കിൽ കാല് തന്നെ മുറിച്ചു കളയേണ്ടി വന്നേനെന്ന്‌..”
അപ്പോൾ അതാണ് വിധി..

പെങ്ങളുടെ വിവാഹം നടക്കുമ്പോളും ഞാൻ ഇവിടെ തന്നെ.. സന്തോഷായി..
ഞാൻ മനസ്സിൽ വിചാരിച്ചു..
“നീ ഒന്നും ഓർത്ത് വിഷമിക്കണ്ട. എല്ലാം ഭംഗിയായി നടക്കും..”
അമ്മാമൻ കൂട്ടി ചേർത്തു.
എന്ത് വിഷമം?? എല്ലാം നല്ലതിനാണ്. ഈ അവസ്ഥയിൽ ഞാൻ അവിടെ ഉണ്ടായിട്ടും എന്ത് ചെയ്യാൻ? സദ്യ ഉണ്ണാൻ മാത്രം ആയി ഒരു ചേട്ടന്റെ ആവശ്യം ഉണ്ടോ?? ”
കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ തിരിഞ്ഞു കിടന്നു. അഴകിന്റെ ശബ്ദം കാതിൽ മുഴങ്ങുന്ന പോലെ..
“പെൺ ശാപം പൊല്ലാത്തത് ടാ..”

(തുടരും)

dddf 1

 

33e 3

fgrr 5

Pics.
പ്രണാമം..
1.Ammunni Nair. (മുത്തച്ഛൻ )
2.M. Narayanan (ചെറിയച്ഛൻ )
3.Ramachandran &
4. Nandakumar
(അമ്മാവൻ )
(ഇവർ എല്ലാവരും തന്നെ കാലയവനികക്കുള്ളിൽ
മറഞ്ഞു. ആ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ബാഷ്പാഞ്‌ജലികളോടെ ).

Leave a Reply

Your email address will not be published. Required fields are marked *

LATEST

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ