0 M
Readers Last 30 Days

‘സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി’ (എന്റെ ആൽബം- 57)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
542 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 57
(ഗോപിനാഥ്‌ മുരിയാട്)

94 മാർച്ച്‌ 18 നായിരുന്നു “സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി “യുടെ ചിത്രീകരണം ആരംഭിക്കുന്നത്. (കഴിഞ്ഞ എപ്പിസോഡ് ൽ ഫെബ്രുവരി 18 ന് തുടങ്ങി എന്നായിരുന്നു എഴുതിയിരുന്നത് ).വികാസാവാണി സ്റ്റുഡിയോയുടെ ഡയറക്ടർ ആയിരുന്ന ഫാദർ സിറിയക് തുണ്ടിൽ ആണ് ആദ്യത്തെ ക്ലാപ് നൽകി ചിത്രീകരണം ഉത്ഘാടനം ചെയ്തത്. കൃഷ്ണൻകുട്ടി നായരുടെ വീടായി സ്റ്റുഡിയോ കോമ്പൗണ്ടിൽ ഉള്ള ഒരു വീട് തന്നെ ആണ് ഷൂട്ടിംഗിന് കിട്ടിയത്. ആദ്യത്തെ 2 ദിവസം അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഉണ്ടായിരുന്നത് പുതു മുഖങ്ങൾ ആയ മാമംഗലം വാസന്തി (ഭാര്യ ), ജിജോ, ഹാംലൻ (അദ്ദേഹത്തിന്റെ മക്കൾ ), P. C. സോമൻ (കാലൻ ) എന്നിവർ ആണ്.

കൃഷ്ണൻകുട്ടി നായരും പി. സി. സോമനും T. V. യിലും സിനിമയിലും അന്നേ പ്രശസ്തരായിരുന്നു. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ പെട്ടെന്ന് തന്നെ ഭംഗിയായി ചിത്രീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷേ മറ്റുള്ളവരുടെ രംഗങ്ങൾ വന്നപ്പോൾ അവർക്ക് പരിചയ കുറവുണ്ടായിരുന്നതിനാൽ ഷൂട്ടിംഗ് അൽപ്പം സ്ലോ ആയി. 2 ദിവസം ആയിട്ടും വീട്ടിലെ രംഗങ്ങൾ തീരാതായതോടെ മൂന്നാമത്തെ ദിവസം ഷൂട്ടിംഗ് സ്റ്റുഡിയോയിൽ ഒരുക്കിയിരുന്ന യമപുരിയുടെ സെറ്റിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.

ആർട്ട്‌ ഡയറക്ടർ ജീവൻദാസ് മനോഹരമായി രൂപകല്പന ചെയ്ത ആ സെറ്റ് കാണാൻ തന്നെ സ്റ്റുഡിയോ സ്റ്റാഫു കളും സമീപ പ്രദേശത്തുള്ളവരും ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. കാലന്റെ വീടും ആ സെറ്റിൽ തന്നെ ആണ് ചിത്രീകരിച്ചത്. കാലന്റെ ഭാര്യ ആയി ലളിതശ്രീ യും മകളായി വന്ന പുതുമുഖം ചന്ദ്രയും അവരുടെ റോളുകൾ ഭംഗിയാക്കി. (ചന്ദ്ര കോഴിക്കോടു കാരി ആയിരുന്നു.അതിന് ശേഷം അവരെ പിന്നീട് ഒരു ചിത്രത്തിലും കണ്ടീട്ടില്ല ).

ചിത്രഗുപ്തനായി വേഷം ഇട്ട പൗർണമി ശങ്കർ നാടക രംഗത്ത് നിന്ന് വന്ന പരിചയ സമ്പന്നനായത് കൊണ്ട് അദ്ദേഹവും തന്റെ റോൾ വൃത്തിയായി ചെയ്തു . രണ്ടു ദിവസം കൊണ്ട് കാലന്റെ വീടും ചിത്രഗുപ്തനും കാലനും കൂടി കൃഷ്ണൻകുട്ടി നായരെ വിചാരണ ചെയ്ത് നരകത്തിലേക്ക് അയക്കാൻ തീരുമാനിക്കുന്നതും മറ്റും വിചാരിച്ചതിലും വേഗത്തിൽ തീർന്നു . കൗശലക്കാരൻ ആയ നായരുടെ കഥാപാത്രം കാലനെ ചതിച്ചു നരകത്തിലേക്ക് തള്ളിയിട്ടു സ്വർഗത്തിലേക്ക് കയറി പോകുന്നതാണ് കഥയുടെ ക്ലൈമാക്സ്‌. 4 ദിവസം കഴിഞ്ഞതോടെ മെയിൻ അര്ടിസ്റ്റ്സ് ആയ കൃഷ്ണൻ കുട്ടി നായർ, ലളിത ശ്രീ, പി. സി. സോമൻ എന്നിവരുടെ വർക്ക്‌ തീർന്നു. പിന്നെ ഒരു ദിവസം കൂടി ഷൂട്ട്‌ ചെയ്താലേ സീൻസ് തീരുകയുള്ളൂ. (4 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർക്കാൻ ആയിരുന്നു പ്ലാൻ ). പൈസക്ക് ടൈറ്റ് ആയതോടെ മജീദ് കോഴിക്കോടേക്ക് തിരിച്ചു പോയി.
അവസാനദിവസത്തെ ഷൂട്ടിംഗിൽ മജീദിന്റെ ഫ്രണ്ട്‌സ് ആയ മനോഹരൻ, രാമചന്ദ്രൻ, രാജൻ ഉണ്ണിക്കുളം, സ്ക്രിപ്റ്റ് റൈറ്റർ കൂടെ ആയ എം.സ്.ബാബു. വാസന്തി, ജിജോ, ഹാംലെൻ ഇങ്ങനെയുള്ള പുതിയ ആളുകളുടെ സീൻസ് ആയിരുന്നു. ടെൻഷൻ ഒന്നും ഇല്ലാതെ അഞ്ചാം ദിവസം ചിത്രീകരണം അവസാനിച്ചു.
ക്യാമറമാൻ ബഷീർ, എന്റെ അസിസ്റ്റന്റ് ആയ അഴക്, രാജൻ ഉണ്ണിക്കുളം (രാജൻ നല്ലൊരു കോമഡി വേഷവും ഫിലിമിൽ ചെയ്തു ), മേക്കപ്പ് ലില്ലി ജോസഫ്, (ലില്ലി പ്രശസ്ത മേക്കപ്പ്മാൻ M. O. ദേവസ്യ യുടെ സഹായി ആയിരുന്നു ). ആർട്ട്‌ഡയറക്ടർ ജീവൻദാസ് (എന്റെ റൂം മേറ്റ്‌ ആയ ജീവൻ തന്നെ ), പ്രൊഡക്ഷൻ മാനേജർ ആയ റാഫി ഇവരൊക്കെ കട്ടക്ക് എന്റെ കൂടെ നിന്നത് കൊണ്ട് കൂടിയാണ് എന്റെ ആദ്യ സംരംഭം ഭംഗിയായി തീർന്നത്. പറയാൻ വിട്ടു. ഇവരെ കൂടാതെ എന്റെ സുഹൃത്തും നാട്ടുകാരനും ആയ രാജൻ സിതാരയെയും ഞാൻ സ്റ്റിൽസ് എടുക്കാൻ കൂടെ കൂട്ടിയിരുന്നു. രാജൻ ആദ്യമായി ഒരു ഷൂട്ടിംഗ് സെറ്റിൽ വർക്ക്‌ ചെയ്യുന്നതും എന്നോടൊപ്പം ആയിരുന്നു.

(ഈ രാജൻ ആണ് പിന്നീട് മന്ത്രി കൊച്ചമ്മ, ഭാര്യ വീട്ടിൽ പരമസുഖം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് ).കൂടാതെ എറണാകുളത്തുകാരായ എന്റെ പഴയ സുഹൃത്തുക്കൾ സുഭാഷ് മേനോൻ, വിനോദ് മേനോൻ എന്നിവരും ഈ പ്രൊജക്റ്റിനു പിന്തുണ നൽകി ആദ്യാവസാനം എനിക്കൊപ്പം ഉണ്ടായിരുന്നു.
അഞ്ചാം ദിവസം രാത്രി 10 മണിയോടെ പൂശനിക്കാ (കുമ്പളങ്ങ )ഉടച്ച് ഷൂട്ടിംഗ് പാക്ക് അപ്പ്‌ ആയി. (തേങ്ങ ഉടച്ചുകൊണ്ട് ആരംഭിക്കുന്നതും കുമ്പളങ്ങ ഉടച്ച് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് പഴയ സിനിമാ രീതി ).

രാത്രി വൈകിയാണ് കോഴിക്കോട് പോയ മജീദ് തിരിച്ചെത്തിയത്. ഏതോ സുഹൃത്തുക്കളെ ഒക്കെ കണ്ട് കുറച്ചു കൂടി പണം അറേഞ്ച് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നു എല്ലാവരെയും സെറ്റിൽ ചെയ്ത് അയക്കാൻ . ആർട്ടിസ്റ്സ്നെ ഒക്കെ നേരത്തെ സെറ്റ് ചെയ്ത് അയച്ചെങ്കിലും ക്യാമറ, യൂണിറ്റ് മറ്റ്‌ ടെക്‌നിഷ്യസിനെ ഒക്കെ അടുത്ത ദിവസം രാവിലെയാണ് അയക്കാൻ കഴിഞ്ഞത്. എല്ലാവരെയും തിരിച്ച് അയച്ചു കഴിഞ്ഞ് അവസാനം ഞാനും പ്രൊഡ്യൂസേഴ്‌സും അഴകും മാത്രം ആയി.

വികാസവാണിയിലെ ഇൻചാർജ് ആയ ഗ്രേസിയെ ചെന്ന് പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ എന്ന് തുടങ്ങാം എന്നന്വേഷിച്ചപ്പോൾ ഗ്രേസി പറഞ്ഞു.
“നമുക്ക് നാളെ തന്നെ എഡിറ്റിംഗ് തുടങ്ങാം സാർ. ഇവിടെ വേറെ ഒരു വർക്ക്‌ നടക്കുന്നത് ഞാൻ പറഞ്ഞ് അൽപ്പം നീട്ടി വയ്പ്പിച്ചു. അല്ലെങ്കിൽ പിന്നെ സാർ തിരിച്ചു ചെന്നൈക്ക് പോയിട്ട്, വീണ്ടും വരാൻ നിൽക്കണ്ടേ?”.

അങ്ങനെ ഞാനും അഴകും മാത്രം അവിടെ തുടരാം എന്നും മജീദും സുഹൃത്തുക്കളും തല്ക്കാലം കോഴിക്കോടേക്ക് തിരിച്ചു പോയി ഡബ്ബിങ് തുടങ്ങാറാവുമ്പോഴേക്കും എത്താം എന്നും തീരുമാനം ആയി.
അടുത്ത ദിവസം തന്നെ ഡബ്ബിങ് തുടങ്ങി. അബി,ബിന്ദു, ഹരി, നജീബ് തുടങ്ങിയവർ ആയിരുന്നു ഡബ്ബിങ് ആർട്ടിസ്റ്സ്. പ്രശസ്ത മിമിക്രി കലാകാരൻ ആയ അബിയെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഈ ഡബ്ബിങ്ന് വന്നപ്പോൾ ആണ് ഞാൻ പുള്ളിയെ ആദ്യമായി കാണുന്നത്.(ഇതിൽ ചിത്ര ഗുപ്തന്റെ വേഷം ഇട്ട പൗർണമി ശങ്കറിന് വേണ്ടിയാണ് അബി ഡബ് ചെയ്തത് ) ചെറിയ ആർട്ടിസ്റ്സ് ന്റെ ഡബ്ബിങ് എല്ലാം ഒറ്റ ദിവസം കൊണ്ട് തീർത്തു.

അതിന് ശേഷം ആണ് കൃഷ്ണൻ കുട്ടി നായരേയും P. C. സോമനെയും വരുത്തിയത്. ഇരുവരും ഒരു ദിവസം തന്നെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തെത്തി തങ്ങളുടെ ഡബ്ബിങ് തീർത്ത് മടങ്ങി. (പോകുന്നതിന് മുമ്പേ രണ്ടു പേരും വർക്ക്‌ നന്നായിട്ടുണ്ടെന്നും ഇനി ചെയ്യുമ്പോൾ കോമഡി വിട്ട് അൽപ്പം സീരിയസ് ആയ എന്തെങ്കിലും ചെയ്യണം എന്നും എന്നെ ഉപദേശിച്ചു ) അവസാനം ചെന്നൈയിൽ നിന്നും ലളിതശ്രീ എത്തി. രാവിലെ ആലപ്പി എക്സ്പ്രസിൽ വന്ന ലളിതശ്രീ ഉച്ചയോടെ തന്റെ വർക്ക്‌ തീർത്ത് ഈവെനിംഗ് അതേ ട്രെയിന് തന്നെ മടങ്ങി.

ഡബ്ബിങ് തീർന്നതോടെ ട്രിം ചെയ്ത് എപ്പിസോഡുകളായി തിരിക്കുന്ന ജോലി തുടങ്ങി. ഒരു മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്ന ടെലിഫിലിം ഞങ്ങൾ എഡിറ്റ്‌ ചെയ്ത് മൂന്ന് എപ്പിസോഡുകൾ ആക്കി.
ഇനി റി റെക്കോർഡിങ് ചെയ്യണം. നമുക്ക് വലിയ ബഡ്ജറ്റ് ഇല്ലാത്തതിനാൽ എറണാകുളത്ത് തന്നെ മ്യൂസിക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് ഗ്രേസിയോട് അന്വേഷിച്ചു. അങ്ങനെയാണ് മ്യൂസിക് ചെയ്യാൻ ഞങ്ങൾ സെബി നായരമ്പലത്തെ ഏൽപ്പിക്കുന്നത്.എറണാകുളം സൗത്തിൽ ഉള്ള ഏതോ ചെറിയ തിയേറ്ററിൽ വച്ചായിരുന്നു “സ്വർഗത്തിലേക്ക് ഒരു കുറുക്കുവഴി “യുടെ റി റെക്കോർഡിങ്.

ബാക്ക് ഗ്രൗണ്ട് മ്യൂസിക് നൽകുന്നതോടെയാണ് ഒരു ചിത്രത്തിന് ജീവൻ വെക്കുന്നതെന്ന് പറയാം. ഒരു ഡയറക്ടർ തന്റെ മനസ്സിൽ കണ്ട വിഷ്വലൈസേഷന് പൂർണമായ മിഴിവ് വന്നോ, അതിന് ഉദ്ദേശിച്ച ഇമ്പാക്ട് ലഭിച്ചോ എന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്നത് റീ റെക്കോർഡിങ് കഴിയുന്നത്തോടെ ആണ്. ഒരുപാട് ചിത്രങ്ങളുടെ റീ റെക്കോർഡിങ്ങിന് സാക്ഷിയാവാൻ എനിക്ക് ഭാഗ്യം ലഭിച്ചീട്ടുണ്ട്. (പണ്ടൊക്കെ സെൻസറിന് വേണ്ടി വിഷ്വൽസ് നോട്ട് ചെയ്തിരുന്നത് പടത്തിന്റെ റീ റെക്കോർഡിങ് വേളകളിൽ ആയിരുന്നു. ജോൺസൺ, ശ്യാം, മോഹൻ സിതാരാ, ഔസേപ്പച്ചൻ, A.T. ഉമ്മർ, കണ്ണൂർ രാജൻ, M. G. രാധാകൃഷ്ണൻ, ഇളയ രാജ,ദേവരാജൻ മാസ്റ്റർ രാജമണി, അർജുനൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരുടെ ഒക്കെ റീ റെക്കോർഡിങ്ന് സാക്ഷിയാവാൻ കഴിഞ്ഞത് ഒരുപക്ഷെ ഏതെങ്കിലും മുജ്ജന്മ പുണ്യം കൊണ്ടായിരിക്കാം.

അത് കൊണ്ട് തന്നെ എന്റെ പ്രഥമ സംവിധാന സംരംഭത്തിന് പശ്ചാത്തല സംഗീതം നൽകുന്ന വേളയിൽ ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. താരതമ്യേനെ പുതുമുഖം ആയിരുന്നീട്ടു കൂടി സെബി ഞാൻ ഉദ്ദേശിച്ചതിലും നന്നായി തന്നെ തന്റെ ജോലി ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി.
ഫൈനൽ മിക്സിങ്ങും ടൈറ്റിൽ പോസ്റ്റിങ്ങും ഒക്കെ നടക്കുന്ന വേളയിൽ ഒരു ദിവസം ഞാൻ ഗ്രേസിയുടെ എഡിറ്റിംഗ് സ്യൂട്ടിലേക്ക് കയറുമ്പോൾ അവിടെ ഗ്രേസി യുടെ തൊട്ട് അടുത്തുള്ള കസേരയിൽ എനിക്ക് പരിചയം ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു.അവിടെ അതേ സമയം തന്നെ വേറെ ഒരു ടെലി ഫിലിംന്റെ വർക്ക്‌ നടക്കുന്നതായി ഗ്രേസി എന്നോട് പറഞ്ഞിരുന്നു. എന്നെ കണ്ട ഉടൻ ഗ്രേസി എണീറ്റ് അപരനെ എനിക്ക് പരിചയപ്പെടുത്തി.
“സാർ, ഇതാണ് ഞാൻ പറഞ്ഞ മറ്റേ ടെലി ഫിലിമിന്റെ ഡയറക്ടർ.”
ഒത്ത പൊക്കം ഉള്ള ബ്ലൂ ജീൻസും ലൂസ് ഷർട്ടും ധരിച്ച താടിക്കാരനായ ആ യുവാവ് വിടർന്ന ഒരു ചിരിയോടെ എന്റെ നേരെ കൈകൾ നീട്ടി.
“ഞാൻ ബൈജു കൊട്ടാരക്കര..”

(തുടരും)

258745069 1835342160009057 6117552328884742772 n 1

57 4 3

57 11 5

57 3 7

57 1 9 57 8 11

57 12 13

57 5 15

57 6 17

57 2 19

57 7 21

57 10 23

1.പൂജക്ക് ഫാദർ സീറിയക് തുണ്ടിൽന്റെ ഫസ്റ്റ് ക്ലാപ്.
2. കൃഷ്ണൻ കുട്ടി നായർ, ചന്ദ്ര.
3. ലളിതശ്രീ.
4. ചന്ദ്ര, ലളിതശ്രീ.
5.ബാബു, ഹാം ലെൻ, മാമംഗലം വാസന്തി & me.
6&7. വർക്കിംഗ്‌ സ്റ്റിൽസ്
8.രാജൻ ഉണ്ണിക്കുളം, മാമംഗലം വാസന്തി, അഴക് & me.
9.കൃഷ്ണൻ കുട്ടി നായർ
10. സെബി നായരമ്പലം
11. അഴക്
12. വിനോദ്
13. സുഭാഷ്.

***

Leave a Reply

Your email address will not be published. Required fields are marked *

LATEST

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി