0 M
Readers Last 30 Days

മാനവരാശിയുടെതന്നെ ലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാടാണ് ഐൻസ്റ്റീൻ മാറ്റി എഴുതിയത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
275 VIEWS

ഗ്രാവിറ്റിയും റിലേറ്റിവിറ്റിയും

Sathyaseelan Thankappan

17-ാം നൂറ്റാണ്ടിൽ സർ ഐസക് ന്യൂട്ടൺ ജനിച്ചതിനു ശേഷമാണ് ഗ്രാവിറ്റിയെപ്പറ്റി ലോകം അറിയുന്നത് . പ്രപഞ്ചത്തിലെ മാസുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്നു . സൗരയുഥത്തിലെ എല്ലാ വസ്തുക്കളെയും സൂര്യൻ തന്നിലേക്ക് ആകർഷിക്കുന്നു . അതിൻ്റെ ഫലമായാണ് ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത് . ഭൂമി എല്ലാ വസ്തുക്കളെയും അതിൻ്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു .ഇതേ ആകർഷണം മൂലമാണ് ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുന്നതും . ഭൂമിയുടെ ആകർഷണം മൂലമാണ് നമ്മളൊക്കെ ഭൂമിക്ക് പുറത്തേക്ക് തെറിച്ചു പോകാത്തത് . ന്യൂട്ടൻ്റെ ഗ്രാവിറ്റേഷൻനിയമമനുസരിച്ച് രണ്ടു വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണ ബലമെന്നത് അവയുടെ മാസിനെയും അവയ്ക്കിടയിലുള്ള അകലത്തെയും ആശ്രയിച്ചിരിക്കുന്നു . അങ്ങനെ ഗ്രാവിറ്റിയുടെ അനന്തരഫലങ്ങൾ അറിയുവാനുള്ള സമവാക്യങ്ങൾ ന്യൂട്ടൺ കണ്ടുപിടിച്ചു . ഇന്നും ഈ സമവാക്യങ്ങളുപയോഗിച്ച് നമുക്ക് നിരവധി കാര്യങ്ങൾ കൃത്യമായി നിർണ്ണയിക്കാൻ കഴിയും .
ഇതുകൊണ്ടാണ് ഗ്രാവിറ്റിയുടെ പിതാവായി ന്യൂട്ടൺ അറിയപ്പെടുന്നത് .ന്യൂട്ടൻ്റെ തിയറി പ്രകാരം space എന്നത് ഒരു ഫ്‌ലാറ്റ് ആണ് . അവിടെ സമയമെന്നത് എല്ലായിടത്തും ഒരുപോലെയാണ് . അവിടെ ഗ്രാവിറ്റി എന്നത് മാസുള്ള വസ്തുക്കൾ തമ്മിൽ ആകർഷിക്കപ്പെടുന്ന ദുരൂഹമായൊരു ബലമാണ് .

rh4444 1
Sir Isaac Newton, 1642-1727, he was an English mathematician, astronomer, and physicist who discovered the law of gravitation, vintage line drawing or engraving illustration

ന്യൂട്ടൻ്റെ കാലശേഷം 20-ാംനൂറ്റാണ്ടിൽ ആൽബർട്ട് ഐൻസ്റ്റീൻ്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി പബ്ലിഷ് ചെയ്യുന്നതുവരെ ഇങ്ങനെയായിരുന്നു ലോകം വിശ്വസിച്ചിരുന്നത് . അന്നുവരെ ആർക്കും അറിയില്ലായിരുന്നു ടpace ഉം time ഉം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് . ഐൻസ്റ്റീൻ്റെ കണ്ടുപിടിത്തങ്ങളാണ് തികച്ചും പ്രപഞ്ചത്തിൻ്റെ ജ്യോമെട്രി മാറ്റി എഴുതിയത് . ഐൻസ്റ്റീൻ്റെ തിയറി പ്രകാരം ടpace ന് മൂന്ന് dimension നും time ന് ഒരു dimension നും ഉണ്ട് .space ൻ്റെ മൂന്ന് dimension നും time ൻ്റെ ഒരു dimension നും ചേർന്നതാണ്. space – time എന്ന fourth dimension ഉണ്ടാകുന്നത് . അന്നുവരെ ഉണ്ടായ കണ്ടെത്തലുകളിൽ ഏറ്റവും മഹത്തായ
കണ്ടുപിടിത്തമായിരുന്നു ഇത് . ഐൻസ്റ്റീൻ ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമത്തെ നിരിക്ഷിച്ചത് മറ്റൊരു രീതിയിലായിരുന്നു .ന്യൂട്ടൻ്റെ ഗുരുത്വാകർഷണ നിയമത്തിന് ചില പോരായ്മകളുണ്ടായിരുന്നുവെന്ന് ഐൻസ്റ്റീന് മനസിലായി . എങ്ങനെയാണ് ഗ്രാവിറ്റി ഉണ്ടാകുന്നത് ?എങ്ങനെയാണ് ഗ്രാവിറ്റി വർക്ക് ചെയ്യുന്നത് ? തുടങ്ങിയ ചോദ്യങ്ങൾ വിശദീകരിക്കുവാൻ ന്യൂട്ടന് കഴിഞ്ഞിരുന്നില്ല . 1907 ൽ സ്വിറ്റ്സർലൻഡിലെ പേറ്റൻ്റ് ഓഫീസിലിരിക്കുമ്പോഴാണ് ഐൻസ്റ്റീനിലേക്ക് ആ ചിന്ത കടന്നുവരുന്നത് . അതായത് , ഒരാൾ ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് വീഴുകയാണങ്കിൽ ഒന്നുകിൽ അയാൾ മരിക്കും അല്ലങ്കിൽ ക്ഷതമേൽക്കും എന്നായിരിക്കും നമ്മൾ ചിന്തിക്കുക എന്നാൽ ഐൻസ്റ്റീൻ ചിന്തിച്ചത് മറ്റൊരു തരത്തിലായിരുന്നു . കെട്ടിടത്തിൽ നിന്നും താഴേക്ക് വീണുകൊണ്ടിരിക്കുന്ന അയാളുടെ റഫറൻസ് ഫ്രെയിമിൽ നിന്നു നോക്കുമ്പോൾ അയാൾക്ക്‌ ഗ്രാവിറ്റിയും അനുഭവപ്പെടുന്നില്ല ഭാരവും അനുഭവപ്പെടുന്നില്ല . വായുവിൻ്റെ സ്വാധീനമില്ലങ്കിൽ അയാളൊരു free fall ൽ ആണന്നു പറയാം . ഗ്രാവിറ്റിയുടെ അതേ ദിശയിലേക്ക് നാം സഞ്ചരിക്കുമ്പോൾ ആ ബലം അനുഭവപ്പെടുകയല്ലേ വേണ്ടത് ? ഇതേ ചിന്തതന്നെയാണ് ഐൻസ്റ്റീനെയും കുഴച്ചത് . ന്യൂട്ടൺ കണ്ടുപിടിച്ചതുപോലെ അത്ര സിമ്പിളായിട്ടല്ല ഗ്രാവിറ്റി വർക്ക് ചെയ്യുന്നതെന്ന് ഐൻസ്റ്റീന് മനസിലായി. അങ്ങനെ നീണ്ട എട്ടുവർഷത്തെ ചിന്തകൾക്കും പഠനങ്ങൾക്കും ശേഷം ഐൻസ്റ്റീന് ആ ഉത്തരം ലഭിച്ചു .’ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി ‘ .തൻ്റെ ജീവിതത്തിലെ Happiest moment  ആയിട്ടാണ് ഐൻസ്റ്റീൻ ഇതിനെ വിശേഷിപ്പിച്ചത് .

1915 നവംബർ 25 ലാണ് ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി പബ്ലിഷ് ചെയ്തത് . അതിനുശേഷം ഐൻസ്റ്റീൻ നിരവധി വിമർശനങ്ങൾക്ക് വിധേയമായി . കാരണം ഗ്രാവിറ്റിയുടെ പിതാവായ ന്യൂട്ടൻ്റെ തിയറിയെ തിരുത്തിക്കൊണ്ടായിരുന്നു ആ തിയറി മാത്രമല്ല അന്നുവരെയുള്ള മനുഷ്യരുടെ
ലോകത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാട് മാറ്റിമറിക്കുന്നതായിരുന്നു ആ തിയറി .നിങ്ങൾ ഒരു deep space ലാണന്ന് സങ്കല്പിക്കുക . ഒരു ബോൾ space ലേക്ക് എറിയുകയാണന്നും കരുതുക .അപ്പോൾ എങ്ങനെയായിരിക്കും അവയുടെ ചലനം ? ന്യൂട്ടൻ്റെ ഒന്നാം ചലന നിയമപ്രകാരം മറ്റൊരു external force ഉണ്ടാകുന്നതുവരെ അത് space ലൂടെ stright line ൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും ന്യൂട്ടൻ്റെ ഗ്രാവിറ്റി എന്നത് space ൻ്റെ ഒരു ജ്യോമെട്രിയായിട്ടാണ് ഐൻസ്റ്റീൻ കണ്ടത് . എന്നാൽ മാസുള്ള ഒരു വസ്തു space – time ൽ വയ്ക്കുന്നു എന്നു കരുതുക . അപ്പോൾ എന്തായിരിക്കുംആ ജ്യോമെട്രിക്ക് സംഭവിക്കുക ?

അതിനായി ആദ്യം നമ്മൾ ഒരു സോഫയിൽ ഇരിക്കാൻ പോകുന്നുവെന്ന് വിചാരിക്കുക .നമ്മൾ ഇരിക്കുമ്പോൾ അത് അകത്തേക്ക് വളയുവാൻ തുടങ്ങുന്നു . ഇതേ രീതിയിലാണ് space – time ഉം വളയുന്നത് ഇവിടെ സോഫവളയുന്നത് ഒരു axis ൽ ആണങ്കിൽ space – time വളയുന്നത് മൂന്ന് axes ലൂടെയാണ് . ഇങ്ങനെ മാസുള്ള വസ്തുക്കൾ space നെ വളയ്ക്കുമെന്ന് നമുക്ക് മനസിലാക്കാം .അപ്പോൾ ഈ വളയലും ( curvature )ഗ്രാവിറ്റിയും തമ്മിൽ എന്താണ് ബന്ധം ?അതായത് തിയറി ഓഫ് റിലേറ്റിവിറ്റി പ്രകാരം സൂര്യൻ ഭൂമിയെ ആകർഷിക്കുന്നുമില്ല ഭൂമി സൂര്യനെ വലംവയ്ക്കുന്നുമില്ല . ബോളിൻ്റെ കാര്യം പറഞ്ഞപോലെ ,
external force ഇല്ലാത്തതിനാൽ stright line ൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഭൂമി .എന്നാൽ ആ stright line സൂര്യൻ്റെ മാസ്കരണം വളഞ്ഞിരിക്കുകയാണ് ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുന്നതുംഇതേപോലെയാണ് . അതായത് external force ഇല്ലെങ്കിൽ എല്ലാ വസ്തുക്കളും stright line ൽ സഞ്ചരിക്കും . അത് space ൽ മാത്രമല്ല
ഭൂമിയിലും അങ്ങനെയാണ് .നാം ഒരുബോൾ ഭൂമിയുടെ മുകളിൽ ഇടുന്നുവെന്നു വിചാരിക്കുക . അപ്പോൾ സ്വാഭാവികമായും ബോളും stright line ൽ സഞ്ചരിക്കാൻ തുടങ്ങുന്നു . പക്ഷേ ഇവിടെ ആ stright line എന്നുപറയുന്നത് ഭൂമിയുടെ മാസ് കാരണം വളരെയധികം വളഞ്ഞിരിക്കുകയാണ് . അങ്ങനെ ആ
വളഞ്ഞ space ലൂടെ ബോൾ സഞ്ചരിക്കുന്നു ഒരു external force വരുന്നതുവരെ .

fggggg 3

അതായത് സൂര്യൻ space ലുണ്ടാക്കുന്ന കർവിലൂടെ ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നു , ഭൂമി ഉണ്ടാക്കുന്ന കർവിലൂടെ ചന്ദ്രൻ കറങ്ങിക്കൊണ്ടിരിക്കുന്നു .അപ്പോൾ ഒരു വസ്തുവിൻ്റെ ഗ്രാവിറ്റി എന്നുപറയുന്നത് അത് space – time ൽ ഉണ്ടാക്കുന്ന curvature ആണന്നു പറയാം അല്ലാതെ ആ വസ്തു മറ്റൊരു വസ്തുവിൽ ചെലുത്തുന്ന ബലമല്ല ഗ്രാവിറ്റി . പക്ഷേ എന്തിനാണ് ഇതിനെ space – time എന്നുവിളിക്കുന്നത് ? ഇതിൽ എവിടെയാണ് time വരുന്നത് ? ഇവിടെയാണ് ഐൻസ്റ്റീൻ്റെ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിവരുന്നത് . പ്രപഞ്ചത്തിൽ പ്രകാശത്തിൻ്റെ വേഗതയെന്നത് എല്ലായിടത്തും സ്ഥിരമായിരിക്കും .അങ്ങനെയാണങ്കിൽ space വളയുന്ന
സ്ഥലത്തെ പ്രകാശവേഗതയും space വളയാത്ത സ്ഥലത്തെ പ്രകാശവേഗതയും ഒന്നുതന്നെ ആയിരിക്കും . ഇവിടെ രണ്ട് സ്ഥലങ്ങളുണ്ട് . ഒന്നിൽ space – time വളരെയധികം bent ആയിട്ടുണ്ട് .എന്നാൽ രണ്ടാമത്തേതിൽ bent ആയിട്ടില്ല . ചിത്രത്തിൽ കാണുംപോലെ A യിൽ നിന്നും B യിലേക്ക് നാം പ്രകാശം കടത്തിവിടുകയാണന്ന് കരുതുക . space വളഞ്ഞിരിക്കുന്നതുകൊണ്ട് പ്രകാശവും വളയും . ഇവിടെ പ്രകാശത്തിൻ്റെ വേഗതയിൽ ഒരു മാറ്റവുമില്ല . എന്നാൽ curve ചെയ്ത ഭാഗത്തെ പ്രകാശം സഞ്ചരിച്ച ദൂരംകൂടുതലാണന്നു കാണാം .അപ്പോൾ ഇവിടെ പ്രകാശം സഞ്ചരിക്കാനെടുക്കുന്ന സമയവും കൂടുന്നു . അതായത് curve ചെയ്യാത്ത space നെ അപേക്ഷിച്ച് curve ചെയ്ത space ൽ സമയം slow ആയിട്ടായിരിക്കും നീങ്ങുക . ടpace എവിടെയാണോ കൂടുതൽ bent ആയിട്ടുള്ളത് അവിടെ സമയം slow ആകുന്നു . ഐൻസ്റ്റീൻ്റെ തിയറി ഒരു ആധുനിക ആശയമാണ് . ഐൻസ്റ്റീൻ ആദ്യമായി ഈ തിയറി അവധരിപ്പിച്ചപ്പോൾ ശാസ്ത്രജ്ഞന്മാരുടെ പ്രതികരണങ്ങൾ എന്നത് വിമർശനങ്ങൾ മാത്രമായിരുന്നു തങ്ങൾ മനസിലാക്കിയ രീതിയിലല്ല പ്രപഞ്ചം പ്രവർത്തിക്കുന്നതെന്ന് ഉൾക്കൊള്ളുവാൻ ആർക്കും അന്ന് കഴിഞ്ഞിരുന്നില്ല . അന്ന് മാത്രമല്ല ഇന്നും സാമാന്യ ജനങ്ങൾക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല .മാത്രമല്ല കൃത്യമായ ഒരു തെളിവും ഐൻസ്റ്റീൻ്റെ പക്കലുണ്ടായിരുന്നില്ല .കാരണം ഐൻസ്റ്റീനെ ഇത് പരീക്ഷിക്കുന്നതിൽ നിന്നും തടയുന്ന ഒരു വലിയ തടസ്സം
അന്നുണ്ടായിരുന്നു .ഒന്നാം ലോകമഹായുദ്ധം .

അക്കാലത്ത് ഐൻസ്റ്റീൻ ജർമ്മിനിയിലാണ് താമസിച്ചിരുന്നത് . എന്നാൽ അദ്ദേഹത്തിൻ്റെ കണ്ടെത്തലുകൾ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ആർതർ എഡിങ്ടൻ്റെ കൈകളിലാണ് എത്തിയത് എഡിങ്ടനും കൂട്ടരും ഐൻസ്റ്റീൻ്റെ തിയറികൾ പരീക്ഷിക്കുവാൻ പുറപ്പെട്ടു ഐൻസ്റ്റീൻ്റെ തിയറി പ്രകാരം ,മാസുള്ള വസ്തുക്കൾ space നെ വളയ്ക്കും . ഇതേ പാതയിലൂടെ പ്രകാശം കടന്നുപോകുകയാണങ്കിൽ പ്രകാശത്തിൻ്റെ പാതയും വളയും .അപ്പോൾ വലിയ മാസുള്ള ഒരു നക്ഷത്രത്തിൻ്റെ പിറകിലുള്ള മറ്റ് നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശവും വളയും .നമ്മുടെ അടുത്തുള്ള വലിയ നക്ഷത്രം സൂര്യനാണ് . അപ്പോൾ സൂര്യൻ്റെ പിറകിലുള്ള മറ്റ് നക്ഷത്രങ്ങളിൽ നിന്നും വരുന്ന പ്രകാശം വളയുന്നുണ്ടോ എന്നാണ് കണ്ട്പിടിക്കേണ്ടത് .എന്നാൽ സൂര്യഗ്രഹണമൊഴിച്ച് അടുത്തുള്ള നക്ഷത്രങ്ങളെയൊന്നും നമുക്ക് കാണാനും കഴിയില്ല .1919ൽ ആ സൂര്യഗ്രഹണം വന്നു . അങ്ങനെ ആ സൂര്യഗ്രഹണത്തിൻ്റെ നിരവധി ഫോട്ടോകളെടുത്തു . ജനറൽ തിയറി
ഓഫ് റിലേറ്റിവിറ്റി പ്രകാരം ഐൻസ്റ്റീൻ പ്രവചിച്ച അതേ പൊസിഷനിൽ തന്നെയായിരുന്നു നക്ഷത്രങ്ങളുടെ സ്ഥാനം . ആ ഒരു ഫോട്ടോ ഐൻസ്റ്റീൻ്റെ ജീവിതംതന്നെയാണ് മാറ്റിയത് .അതെ , മാനവരാശിയുടെതന്നെ ലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാടാണ് ഐൻസ്റ്റീൻ മാറ്റി എഴുതിയത് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്