0 M
Readers Last 30 Days

ജയസൂര്യ നായകനാകുന്ന റീലീസ് ചെയ്യാത്ത ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിന്റെ യഥാർത്ഥ സംഭവം എന്താണ്?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
347 SHARES
4158 VIEWS

ജയസൂര്യ നായകനാകുന്ന റീലീസ് ചെയ്യാത്ത ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘കള്ളന്‍റെ കഥ’ എന്ന ചിത്രത്തിന്റെ യഥാർത്ഥ സംഭവം എന്താണ്?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

👉ഇരുളില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്ന് നടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതും , കരയിപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമാണ്. ആ സാഹസികലോകത്തെ വിശേഷങ്ങള്‍ അറിയാന്‍ സമാധാനപൂര്‍വ്വം ജീവിക്കുന്നവര്‍ക്കും താല്പര്യമേറും. ഈ താല്പര്യം കൊണ്ടാണ് തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ എന്ന പുസ്തകം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായത്.ഒരു പുസ്തകത്തിലും മുമ്പ് പറഞ്ഞിട്ടില്ലാത്ത ഒരു ജീവചരിത്രമാണ് തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ.

cqqq 1

വർഷം 1950, കൊല്ലം ജില്ലയിലെ ഇരവിപുരത്തിനടുത്തുള്ള വാളത്തുംഗൽ എന്ന ഗ്രാമം. സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ പിറന്ന മണിയൻ പിള്ള എന്ന ആറാം ക്ലാസ്സുകാരൻ അച്ഛന്റെ മരണത്തെ തുടർന്ന് പഠനം നിർത്തി പരിസരത്തുള്ള വയലുകളിൽ കൃഷി പണിക്ക് സഹായി ആയി നിൽക്കുന്ന കാലത്ത് ഒരു ബന്ധു തന്നെ പ്രേരിപ്പിച്ച് മറ്റൊരു ബന്ധുവിന്റെ കുഞ്ഞിന്റെ മാല മോഷ്ടിച്ചു കൊണ്ട് മോഷണ കലയിൽ “ഹരിശ്രീ ” കുറിക്കുന്നു. തുടർന്ന് ചീട്ടുകളി, ചീത്ത കൂട്ട് കെട്ട്, ചെറിയ ചെറിയ മോഷണശ്രമങ്ങൾ, 18 വയസ്സാകുന്നതിന് മുന്നെ ജയിൽ വാസം. ജയിലിലെ കൂട്ട് കെട്ടുകൾ,പുറത്തിറങ്ങൽ, മോഷണം, പിടിക്കപ്പെടൽ, കൊല്ലം സബ് ജയിൽ , പൂജപ്പുര , വിയൂർ സെൻട്രൽ ജയിലുകളിലായി തുടർ പഠനങ്ങൾ … ഇരുനൂറിലേറെ മോഷണ ശ്രമങ്ങൾ, അൻപതിലധികം വിജയങ്ങൾ, നൂറു പവനിലധികം സ്വർണ്ണവും പണവും മോഷ്ടിച്ച മൂന്ന് നാല് കേസുകൾ… ഇത്രയൊക്കെ ആകുമ്പോഴേയ്ക്കും മോഷണകലയിൽ അഗ്രഗണ്യനായി മാറിയിരുന്നു മണിയൻ പിള്ള..

വളരെയധികം ബുദ്ധിവൈഭവവും , അസാമാന്യ നീരീക്ഷണ പാടവും ഉണ്ടായിരുന്ന മണിയൻ പിള്ള മറ്റ് സമകാലീനരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അതിന് ആ ജീവിതം തന്നെ ഒരു തെളിവാണ്. മനുഷ്യർ ഗാഢനിദ്രയിലാകുന്ന സമയം, തറയിൽ ചെവി ചേർത്ത് കിടന്ന് കാൽപ്പെരു മാറ്റം മനസ്സിലാകുന്ന വിദ്യ, ഏത് വളയാത്ത കമ്പിയും വളക്കാനുള്ള കഴിവ്, വീട്ടിലെ കാവാലാളായ നായകളെ കൈകാര്യം ചെയ്യേണ്ട വിധം, ഗ്ലാസ് ജനലുകൾ താഴെ വീണ് ശബ്ദമുണ്ടാകാതെ ഇളക്കി മാറ്റുന്ന വിദ്യ, അങ്ങനെ ഈ കള്ളൻ സ്വായത്തമാക്കാത്ത വിദ്യകൾ ഒന്നും തന്നെ ഇല്ല എന്നു പറയാം.

dqdd 3പിള്ളയുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾക്ക് കാരണമാകുന്നത് ഭാര്യ മെർഹനിസയുടെ സാന്നിധ്യമാണ്. അങ്ങനെ മണിയൻ പിള്ള സലിം പാഷ എന്ന പേരിൽ കർണ്ണാടകയിലേക്ക് കുടിയേറി . മോഷണമുതൽ മൂല ധനമാക്കി അവിടെ തന്റെ ബിസിനസ്സ് സംരഭങ്ങൾക്ക് തുടക്കമിടുന്നു. ആദ്യം ഹോട്ടലായും പിന്നീട് പുകയില കമ്പനിയായും എല്ലാം തന്റെ സാമ്രാജ്യം അവിടെ കെട്ടി പൊക്കുന്നു. തൊഴിലാളികളിൽ നിന്ന് സേനഹവും , ബഹുമാനവും നേടി സലിം പാഷ അവിടെ ഒരു പ്രസ്ഥാനമായി മാറുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി എല്ലാം തകർന്നടിയുന്നത്. കർണ്ണാടകയിൽ മൊതലാളി ആയി വാഴുമ്പോഴും ഇടക്ക് അമ്മയെ കാണാൻ നാട്ടിൽ രഹസ്യമായി വരികയും തിരിച്ച്പോകുന്ന വഴിയിൽ ചില്ലറ മോഷണങ്ങൾ നടത്തി ആ മുതൽ തന്റെ ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു.

രണ്ട് നാലു ദിനം കൊണ്ട് തണ്ടിലേറിയവന്റെ അവസ്ഥയായിരുന്നു മണിയന്‍ പിള്ളയെ കാത്തിരുന്നത്. സമ്പല്‍ സമൃദ്ധിയുടെയും , ജനസമ്മതിയുടെയും മടിത്തട്ടില്‍ കിടന്ന അയാള്‍ 1983ല്‍ കര്‍ണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി. അപ്പോഴാണ് വിധി കേരളാപോലീസിന്റെ രൂപത്തില്‍ അയാളെ തേടിയെത്തിയത്. ഭാര്യയുടെ നിരന്തരമായ പ്രേരണയെ തുടർന്ന് ഭാര്യാഗ്യഹ സന്ദർശനം നടത്തുന്നിടത്ത് നിന്നാണ് കഥയിലെ ടേണിംഗ് പോയിൻറ്.

മണിയൻ പിള്ള പറയുന്ന കഥകൾ വിശ്വസിക്കാനാവാതെ ഭാര്യവീട്ടുകാർ വിവരങ്ങൾ അന്വേഷിക്കാൻ ഭാര്യ സഹോദരനെ പിളളയോടൊപ്പം കർണ്ണാടകയിലേക്ക് പറഞ്ഞ് വിടുന്നു. പിളളയുടെ സാമ്രാജ്യം കണ്ട് ഞെട്ടുന്ന ഭാര്യാസഹോദരൻ തിരിച്ച് വരാതെ അവിടെ ത്തന്നെ തുടർന്നത് ഭാര്യാ വീട്ടുകാർക്ക് സംശയം തോന്നുകയും അവർ പോലീസിൽ പരാതി പ്പെടുകയും ചെയ്യുന്നു. ഭാര്യ സഹോദരൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നു, ഭാര്യ സഹോദരനെയും കൊണ്ട് കേരളാ പോലീസ് കർണ്ണാടകയിൽ എത്തുന്നു.

മണിയൻ പിള്ളയുടെ പുതിയ അവതാരമായ സലിം പാഷയെ കണ്ട് കേരള പോലീസും ഞെട്ടുന്നു. മോഷണമുതൽ സ്വരുകൂട്ടി ഹോട്ടലിൽ നിന്നും തുടങ്ങിയ പിള്ള പീന്നീട് പുകയില കച്ചവടത്തിൽ ഇറങ്ങി തന്ത്രങ്ങൾ കൊണ്ടും കുതന്ത്രങ്ങൾ കൊണ്ടും പുകയില കയറ്റി അയക്കുന്നതിനുള്ള ലൈസൻസും സ്വന്തമാക്കുന്നു. തന്റെ ജീവനക്കാരോട് എന്നും മര്യാദ വിട്ട് പെരുമാറാതെ അവരുടെ മുന്നിൽ എന്നും മാന്യത നിലനിർത്തിയിരുന്നു സലിം പാഷ എന്ന മുതലാളിക്ക് കർണ്ണാടകയിലെ ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ വരെ സുഹ്യത്തുക്കൾ ആയി ഉണ്ടായിരുന്നു എന്നുള്ളതും പോലീസിനെ അമ്പരപ്പിച്ചു.

”ടാ പിള്ളേ ” എന്ന പിന്നിൽ നിന്നുള്ള പോലീസിന്റെ വിളി കേട്ട് അറിയാതെ തിരിഞ്ഞ് നോക്കിയ സലിം പാഷ തന്റെ കള്ളി വെളിച്ചത്തായി എന്ന് തിരിച്ചറിയുന്നു. മലയാളം പറയാതെ താൻ സലിം പാഷയാണെന്ന് കന്നടയിലും അറിയാവുന്ന ഇംഗ്ലീഷിലുമൊകെ പറഞ്ഞ് നിൽക്കാൻ നോക്കിയെങ്കിലും ഭാര്യ സഹോദരനെ പോലീസ് ജീപ്പിൽ കണ്ടതോടെ തന്റെ പതനം പൂർത്തിയായതായി മനസ്സിലാക്കി തന്റെ ഐഡൻറിറ്റി ഇന്നാട്ടുകാരുടെ മുന്നിൽ വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ പോലീസിനു മുന്നിൽ നിരുപാധികം കീഴടങ്ങുന്നു. അറസ്റ്റ് ചെയ്ത സമയത്ത് നഞ്ചന്‍കോട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധീനതയില്‍ ആസ്തികള്‍ ലേലം ചെയ്ത വകയില്‍ മാത്രം 93 ലക്ഷം രൂപയുണ്ടായിരുന്നു. 31 വര്‍ഷം മുമ്പായിരുന്നു ഈ തുക എന്നോര്‍ക്കുമ്പോഴാണ് കള്ളന്റെ നഷ്ടത്തിന്റെ ആഴം ബോധ്യപ്പെടുന്നത്.

അതിസാഹസികമായ തന്റെ ജീവിതകഥ രണ്ടും കല്പിച്ച് മണിയന്‍ പിള്ള തുറന്നെഴുതിയത് 2008ല്‍ ആയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ആ തുറന്നെഴുത്തില്‍ കള്ളനു കഞ്ഞി വെയ്ക്കാന്‍ മലയാള മനോരമയില്‍ സീനിയര്‍ സബ് എഡിറ്ററും എഴുത്തുകാരനുമായ ജി.ആര്‍.ഇന്ദുഗോപന്‍ ഒപ്പമുണ്ടായിരുന്നു. കള്ളന്റെ അനുഭവങ്ങളും ഇന്ദുഗോപന്റെ ഹൃദ്യമായ ഭാഷയും ചേര്‍ന്നപ്പോള്‍ ഒരു മികച്ച വായനാനുഭവമായി മാറി തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ.

മലയാളത്തില്‍ വ്യത്യസ്തമായ ജീവിതമെഴുത്തിന് വായനക്കാരുടെ സ്വീകാര്യത ലഭിച്ചു തുടങ്ങിയത് മണിയന്‍ പിള്ളയോടെയാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആത്മകഥകള്‍ വിജയിച്ചവര്‍ക്കും വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നവര്‍ക്കും മാത്രമാണെന്ന ധാരണ പൊളിച്ചെഴുതിയിടത്താണ് ഈ ആത്മകഥയുടെ വിജയം. വായനയില്‍ പുതിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ച് മുന്നേറിയ തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥയ്ക്ക് പിന്നീട് തുടര്‍ച്ച ഉണ്ടായി. “കള്ളന്‍ ബാക്കി എഴുതുമ്പോള്‍ ” എന്ന ആ പുസ്തകവും ബെസ്റ്റ്‌സെല്ലറായി.

കട്ട സ്വർണ്ണ മുതലുകൾ പലപ്പോഴും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനും മറ്റ് നൽകിയിട്ടുള്ള ഈ കൊച്ചു കള്ളനിൽ ഒരു മനുഷ്യ സ്നേഹിയെയും കാണാൻ കഴിയുന്നുണ്ട്. അരിയും, സാധനങ്ങളും വാങ്ങി ചില ദരിദ്ര ഭവനങ്ങളുടെ വരാന്തയിൽ കൊണ്ട് വച്ചിട്ടുണ്ട്. പിടിക്കപ്പെട്ടപ്പോഴൊന്നും മോഷണമുതലുകൾ ഇത്തരത്തിൽ വിനിയോഗിച്ചത് എങ്ങും വെളിപ്പെടുത്തിയിട്ടില്ല.
ജയിലില്‍ കിടക്കുമ്പോഴാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ മണിയൻ പിള്ള വായിച്ചു. ബഷീറിനെ പരിചയപ്പെടാന്‍വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലും മോഷണം നടത്തി. വാച്ചും പേനയുമാണ് അന്ന് എടുത്തത്. പിറ്റേന്ന് അത് തിരിച്ചുകൊണ്ടുവെച്ച് അദ്ദേഹത്തെ പരിചയപ്പെടാതെ മടങ്ങി. വിയ്യൂര്‍ ജയിലില്‍ വെച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ കണ്ടിട്ടുണ്ട്. പരിചയപ്പെട്ടത് സിനിമയില്‍ അഭിനയം തുടങ്ങിയതിനുശേഷമാണ്.

മണിയൻ പിള്ള ഇപ്പോൾ മകന്റെ സംരക്ഷണയിൽ കഴിഞ്ഞു പോരുന്നു… ചില കേസുകൾ കോടതിയിൽ തീർപ്പായിരിക്കുന്നു. ചിലത് നടക്കുന്നു..പിന്നീട് സീരിയലിലും , സിനിമയിലും അഭിനയിച്ചു. മലയാളത്തിലും തമിഴിലുമായി ഇരുപത്തിരണ്ടോളം സിനിമകളിലും മാര്‍ത്താണ്ഡവര്‍മ്മ, സ്വാമി അയ്യപ്പന്‍, എന്റെ മാനസപുത്രി തുടങ്ങി സീരിയലുകളിലും അഭിനയിച്ചു.

‘തസ്കരന്‍ മണിയന്‍‌പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ബാബു ജനാര്‍ദ്ദനന്‍ ‘കള്ളന്‍റെ കഥ’ ഒരുക്കുന്നത്. തസ്കരന്‍ മണിയന്‍പിള്ള എന്ന യഥാര്‍ത്ഥ കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുന്നു.മണിയന്‍‌പിള്ളയുടെ ‘മോഷണജീവിത’വും കേസുകള്‍ കോടതിയില്‍ വരുമ്പോള്‍ സ്വയം വാദിക്കുന്നതും വലിയ കവര്‍ച്ചകളും എല്ലാം ഈ ചിത്രത്തില്‍ ഉണ്ടെന്നാണ് അണിയറ വാർത്തകൾ . അറുപത് വര്‍ഷങ്ങളിലെ ഓരോ നിമിഷവും സാഹസികമായി ജീവിച്ച ഒരു കള്ളന്റെ ലഘുജീവചരിത്രംപോലും നമ്മെ വിസ്മയപ്പെടുത്തുന്നില്ലേ.ഔദ്യോഗികരേഖകളില്‍ അയാളുടെ പേര് കെ.മണിയന്‍പിള്ള. സിനിമാരംഗത്തും എയര്‍പോര്‍ട്ടിലും സലീംകുമാർ പാഷ. കേരളത്തിലെ വായനക്കാര്‍ അയാളെ സ്‌നേഹപൂര്‍വം തസ്‌കരന്‍ മണിയന്‍പിള്ള എന്നു വിളിക്കുന്നു. മലയാളത്തിലെ ആത്മകഥാസാഹിത്യത്തിന് ലഭിച്ച ആഴമുള്ള മറ്റൊരു വിസ്മയ ജീവിതമായിരുന്നു തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ.

ഈ പുസ്തകം തമിഴിലും മൊഴിമാറ്റായിട്ടുണ്ട്. “തിരുടന്‍ മണിയന്‍പിള്ളെ” .
“തിരുടന്‍ മണിയന്‍പിള്ളെ” ക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
മണിയന്‍പിള്ളയുടെ പേരില്‍ ഇപ്പോഴും മോഷണക്കേസുണ്ട്. കേസിന്റെ പേരിൽ പലപ്പോഴും ആത്മകഥ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പ് അത് നിര്‍ത്തിവെച്ചിട്ടുണ്ട്.കേരള നിയമസഭയിലും പുസ്തകം എതിര്‍ക്കപ്പെട്ടു. പാഠപുസ്തകമാക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം സഭയില്‍ എതിര്‍ത്തു. കുട്ടികള്‍ കള്ളന്‍മാരെക്കുറിച്ചല്ല പഠിക്കേണ്ടത് എന്നായിരുന്നു വാദം. മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും പുസ്തകത്തെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മലയാള പുസ്തകത്തിന്റെ റോയല്‍റ്റി, സിനിമാ പ്രോജക്ടുകളില്‍ നിന്നും ലഭിച്ച മുന്‍കൂര്‍ റോയല്‍റ്റി എന്നിവ പിള്ളയെ നികുതി (ടി.ഡി.എസ്) നല്‍കേണ്ട ഒരു പൗരനാക്കി മാറ്റി. മലയാളത്തിലെ സാംസ്‌കാരിക/സാഹിത്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത ബഹുമതി തമിഴിലൂടെ, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരമായി കരസ്ഥമാക്കാന്‍ പുസ്തകത്തിനു കഴിഞ്ഞു.(തമിഴിലേക്ക് ഇത് വിവർത്തനം ചെയ്തത് കുളച്ചല്‍ യൂസുഫ് ആണ്).

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്