0 M
Readers Last 30 Days

‘ജയ് ഭീം ‘ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്, സംഭവബഹുലമായ ആ കഥ വായിക്കാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
53 SHARES
636 VIEWS

ജ്ഞാനവേൽ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച ജയ് ഭീം എന്ന സിനിമ വളരെ ശക്തമായ പ്രമേയത്തെയാണ് അവതരിപ്പിച്ചത്. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിൽ നിന്നുള്ള ഒരേട് മാത്രമാണ് ഈ സിനിമ എന്ന് പറയുമ്പോൾ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതം എത്രമാത്രം സംഭവബഹുലമാണ് എന്ന് മനസിലാക്കാം. നീതി ലഭിക്കാത്തവർക്കു വേണ്ടി നിലകൊണ്ട അദ്ദേഹം നീതിപീഠത്തിന് തന്നെ ഒരു വഴികാട്ടിയായിരുന്നു. ജസ്റ്റിസ് ചന്ദ്രുവിന്റെ സംഭവബഹുലമായ, നീതിബോധത്തിലൂന്നിയ ജീവിതം വായിക്കാം . Sigi G Kunnumpuram എഴുതിയത്. (കടപ്പാട് Pscvinjanalokam)

Sigi G Kunnumpuram

1993ല്‍, ഗോപാലപുരം ഗ്രാമത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ രാജാക്കണ്ണിനെ അറസ്റ്റു ചെയ്തു. വൃദ്ധാചലത്തെ കമ്മാപുരം ഗ്രാമത്തില്‍ നിന്നുള്ള കുറവ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു അയാൾ..അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലെത്തിച്ചശേഷം, രാജാക്കണ്ണിനെ നഗ്നനാക്കി അതിക്രൂരമായി പൊലീസ് മര്‍ദ്ദനത്തിനിരയാക്കി. ഭര്‍ത്താവിനെ എങ്ങനെ രക്ഷിക്കണം എന്നറിയാതെ സ്റ്റേഷനിലെത്തിയ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി ഇതെല്ലാം നേരില്‍ക്കാണുകയും ചെയ്തു. ഇതിനിടെ സഹോദരന്റെ മക്കളായ രണ്ടു പേരെയും അറസ്റ്റുചെയ്തു. എന്നാല്‍ അതിന്റെ തൊട്ടടുത്ത ദിവസം, രാജാക്കണ്ണിനെ തേടി സ്റ്റേഷനില്‍ എത്തിയ പാര്‍വതിയെ എല്ലാവരും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു പൊലീസ് അറിയിക്കുന്നു. രാജാക്കണ്ണിനെ കണ്ടെത്തുന്നതില്‍ പൊലീസ് അലംഭാവം തുടര്‍ന്നപ്പോള്‍, സിപിഎം അംഗമായ ഗോവിന്ദന്റെ നേതൃത്വത്തില്‍ രാജാക്കണ്ണിന്റെ ബന്ധുക്കള്‍, ഗോത്രജനങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രതിഷേധവും റാലികളുമൊക്കെ നടത്തി. പക്ഷേ, അനുകൂല നടപടി ഉണ്ടായില്ല. കമ്മാപുരം സിപിഎം താലൂക്ക് സെക്രട്ടറി രാജ്‌മോഹന്റെ ഇടപെടലിനെ തുടര്‍ന്നാണ് രാജാക്കണ്ണിന്റെ തിരോധാനത്തില്‍ ഒരു പൊലീസ് കേസ് തന്നെ ഫയല്‍ ചെയ്യപ്പെട്ടത്..

ggrr 1

തുടര്‍ന്നാണ് വിരുധാചലം ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണന്റെ ചെന്നൈയിലുള്ള സുഹൃത്തും അഭിഭാഷകനുമായ കെ.ചന്ദ്രുവിന്റെ സഹായം തേടിയത് .ഒരു പരിപാടിയില്‍ പങ്കെടുക്കാനായി കടലൂരിലെ നെയ് വേലിയില്‍ എത്തിയ ചന്ദ്രുവിനെ തേടി രാജാക്കണ്ണിന്റ് ഭാര്യ പാര്‍വതി കൂടെ ഗോവിന്ദനും ഉണ്ടായിരുന്നു. സമയമില്ലാത്തതിനാല്‍ അവരോട് ചെന്നൈയിലേക്ക് വരാന്‍ പറഞ്ഞ് അവര്‍ക്ക് കാര്‍ഡ് കൊടുത്തു. അവര്‍ ചെന്നൈയില്‍ എത്തി നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. അതിനെത്തുടര്‍ന്ന് രാജാക്കണ്ണിനെ തിരഞ്ഞ് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. രാജാക്കണ്ണിന്റെ സഹോദരന്റെ മക്കള്‍ രണ്ടു പേര്‍ എവിടെയാണ് എന്നതും പ്രധാന വിഷയമായി.

ഹര്‍ജി കോടതിയില്‍ എത്തിയപ്പോള്‍, മെനഞ്ഞ കഥയുമായി പോലീസ് വന്നു. എല്ലാവരും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു പോയി എന്നായിരുന്നു പോലീസിന്റെ കഥ. എന്നാല്‍ രാജാക്കണ്ണിന്റെ സഹോദരന്റെ മക്കള്‍ കേരളത്തില്‍ ഉണ്ട് എന്ന വിവരം ചന്ദ്രു ലഭിച്ചു. സംഭവം നടന്ന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം മുതല്‍ രാജാക്കണ്ണിന്റെ സഹോദരന്റെ വീട്ടിലേക്ക് മണിയോര്‍ഡറുകള്‍ ലഭിച്ചിരുന്നു. അതില്‍ പക്ഷേ കൃത്യമായ അഡ്രസില്ല. ആ മണിയോഡറുകള്‍ ലഭിച്ച വിവരങ്ങള്‍ വെച്ച് തിരഞ്ഞ അവര്‍ക്ക് രണ്ടു പേരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.

രാജാക്കണ്ണിന്റെ മരണത്തെ തുടര്‍ന്ന് ഇവിടെ കണ്ടു പോകരുത് എന്ന് മുന്നറിയിപ്പ് നല്‍കി പോലീസ് ഇരുവരേയും വിട്ടയച്ചെന്നും ശേഷം കേരളത്തിലെ കൊല്ലം ജില്ലയില്‍ ഒരിടത്ത് വീട്ട് ജോലി ചെയ്ത് ജീവിക്കുയായിരുന്നുവെന്നും അവര്‍ കോടതിയില്‍ മൊഴി നല്‍കി.പോലീസിന്റെ അതിക്രൂര മര്‍ദ്ദനത്തെയും കൊലപാതകത്തേയും കുറിച്ച് ഇരുവരും കോടതിയില്‍ പറഞ്ഞു. വിചാരണയിലും അന്വേഷണത്തിലും ലോക്കപ്പ് പീഡനത്തിന്റെ അതിക്രൂരമായ കഥകള്‍ വെളിച്ചത്തുവരുന്നു. ലോക്കപ്പിലെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ജഡം ട്രിച്ചിയില്‍ തള്ളിയശേഷം, കാണാനില്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പൊലീസ്.

ഇതോടെ സംഭവത്തില്‍ അന്വേഷണത്തിനായി ഐ.ജി പെരുമാള്‍ സ്വാമിയെ കോടതി നിയോഗിച്ചു. 30 ദിവസം നീണ്ട അന്വേഷണത്തില്‍ കസ്റ്റഡി കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചു. പോലീസുകാര്‍ കുറ്റക്കാരാണ് എന്ന് വ്യക്തമായതോടെ ഹൈക്കോടതി കേസ് കടലൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. 1996ല്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നു. പൊലീസിനെ സഹായിച്ച ഡോക്ടര്‍, വിരമിച്ച ഡിഎസ്പി, ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. രാജാക്കണ്ണിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും വീടും നല്‍കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രാജാക്കണ്ണിന്റെ കുടുംബത്തിന് 2.65 ലക്ഷം രൂപ നഷ്ടപരിഹാരവും മൂന്ന് സെന്റ് സ്ഥലവും സര്‍ക്കാര്‍ നല്‍കി. ഈ സംഭവത്തിനാണ് ജ്ഞാനവേല്‍ ചലച്ചിത്രഭാഷ്യം നല്‍കിയത്.

കേസ് വാദിച്ച ചന്ദ്രുവിനു 5000 രൂപ പോലീസ് നല്‍കണമെന്നും കോടതി വിധിച്ചു. പണം നിഷേധിച്ചെങ്കിലും കോടതി ഉത്തരവ് മാറ്റിയില്ല. ഏഴ് വര്‍ഷത്തിന് ശേഷം ആ പണം പോലീസ് അദേഹത്തിന് നല്‍കി. അദ്ദേഹം പണം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കൈമാറി. . സെഷന്‍സ് കോടതിയിലെ നടപടികള്‍ നീണ്ടെങ്കിലും പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചു.

“ഏറ്റവും പ്രധാനപ്പെട്ട കേസ് ഏത് എന്ന ചോദ്യത്തിന് പല തവണ ഈ കേസ് ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് പത്രങ്ങളിലും മറ്റും വന്നതുമാണ്. എന്നാല്‍ അതെല്ലാം ആളുകള്‍ വായിച്ചു വിട്ടു എന്നല്ലാതെ കാര്യമായ ചര്‍ച്ചയുണ്ടായില്ല. ഇടയ്ക്ക് സംവിധായകന്‍ ജ്ഞാനവേലുവുമൊത്ത് നെയ്വേലിയിലേക്ക് ഒരു പുസ്തകോത്സവത്തില്‍ പങ്കെടുക്കാനായി യാത്ര നടത്തിയിരുന്നു. അന്ന് പഴയ സംഭവങ്ങള്‍ ഞാന്‍ വിശദീകരിച്ചു. ഇവിടെ വെച്ചാണ് ആ സ്ത്രീയെ ആദ്യം കണ്ടത്, ഇവിടെയാണ് രാജാക്കണ്ണ് കൊല ചെയ്യപ്പെട്ടത്, മൃതദേഹം ഈ സ്ഥലത്താണ് ഉണ്ടായിരുന്നത്”….. തുടങ്ങി എല്ലാം വിശദമായി ചന്ദ്രു പറഞ്ഞു. എന്തുകൊണ്ട് ഇത് സിനിമയാക്കിക്കൂട എന്ന ചിന്ത അങ്ങനെ ജ്ഞാനവേലിനുണ്ടായി. അതിനായി കേസിന്റെ രേഖകള്‍ തിരഞ്ഞു.

ഈ സിനിമകൊണ്ട് ആർക്കെങ്കിലും ഗുണംവരണം എന്ന ചിന്ത ഉറപ്പായും ഉണ്ടായിരുന്നു. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് സിനിമയെടുക്കാം, ഒരു സമൂഹത്തെ കേന്ദ്രീകരിച്ചും എടുക്കാം. വലിയ ബുദ്ധിമുട്ടും പ്രതിസന്ധിയും നേരിടുന്ന ജന വിഭാഗമാണ് ഇരുളര്‍. ഇരുളരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദിണ്ടിഗലിലെ പ്രൊഫ. കല്യാണിയെ എനിക്ക് പരിചയമുണ്ട്. ഇരുള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന വലിയ ചുമതല അവര്‍ ഏറ്റെടുത്ത് നടത്തുന്നു. ഇക്കാര്യമെല്ലാം പരിഗണിച്ചാണ് കുറവ വിഭാഗത്തില്‍പ്പെട്ട രാജാക്കണ്ണിന്റെ കഥ ഇരുളരുടെ കഥയായി മാറുന്നത്.

ആരാണ് ജസ്റ്റിസ് ചന്ദ്രു ?

ജയ് ഭീം പറയുന്നതുപോലെ സാധാരണക്കാരനായ ഒരു മനുഷ്യന്‍ മാത്രമാണ് കെ. ചന്ദ്രു. സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി, ആക്ടിവിസ്റ്റും അഭിഭാഷകനും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ ആള്‍. തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയില്‍ സിരിരംഗത്ത് 1951 മെയ്‌ 8 – നു ജനിച്ചു. ചെന്നൈയിലെ സ്‌കൂളിലും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. തമിഴ്‌നാട്ടിൽ എസ്.എഫ്.ഐ യുടെ സ്ഥാപക നേതാവും പ്രസിഡന്റായിരുന്ന അദ്ദേഹം ചില വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്ന് ലയോള കോളേജിൽ നിന്ന് പുറത്താക്കി . തുടര്‍ന്നു ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. ബിരുദപഠനത്തിനുശേഷം സാമുഹ്യസേവനവും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് ചന്ദ്രു ആഗ്രഹിച്ചത്. അതിനായി തമിഴ്‌നാട് മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു.

kuku 3അണ്ണാ സർവ്വകലാശാലയിൽ ലാത്തി ചാർജിനെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ടി ചന്ദ്രു കമ്മീഷനിൽ ഹാജരായി. കമ്മിഷന്റെ തലവനായി മദ്രാസ് ഹൈക്കോടതിയിലെ ഒരു അഡീഷണൽ ജഡ്ജിയെ നിയമിച്ചു. ഈ ജഡ്ജിജയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം നിയമ പഠനത്തിനു ചേരുകയും പിന്നീട് ചെന്നൈയിലെ നിരാലംബരായ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലെ പ്രശ്‌നങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തു.അടിയന്തരാവസ്ഥയുടെ നാളുകളില്‍, ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് ചന്ദ്രുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. 1976ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1997-ൽ മുതിർന്ന അഭിഭാഷകയായി.

പാവപ്പെട്ടവര്‍, ജാതിവിവേചനത്തിന് ഇരയാകുന്ന ദളിത്-ഗോത്ര-ആദിവാസി ജനത, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, അശരണരായ സ്ത്രീകള്‍ എന്നിവരുടെ ശബ്ദമായി ചന്ദ്രു മാറി. ജാതിവിവേചനത്തിനെതിരെ കോടതിയിലും പൊതുവേദിയിലും ചന്ദ്രു ശബ്ദമുയര്‍ത്തി. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കുചേര്‍ന്നു. പണമോ, പാരിതോഷികമോ വാങ്ങാതെയാണ് അദ്ദേഹം കേസുകള്‍ വാദിച്ചത്. 2006ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2009ല്‍ സ്ഥിരം ജഡ്ജിയുമായി. 2013ല്‍ വിരമിച്ചു. ചുരുങ്ങിയ കാലത്തിനിടെ, 96,000 കേസുകളാണ് തീര്‍പ്പാക്കിയത്. കേസുകളുടെ ആസൂത്രണം, വര്‍ഗീകരണം എന്നിവയിലൂടെ ഇത്തരം നേട്ടങ്ങള്‍ സാധ്യമാണെന്ന് പറയുന്ന ജസ്റ്റിസ് ചന്ദ്രു, ഒരു ദിവസം ശരാശരി 75 കേസുകളാണ് കേട്ടിരുന്നത്. ജഡ്ജിയെന്ന നിലയില്‍ ശ്രദ്ധേയമായ വിധികള്‍ അദ്ദേഹത്തിന്റേതായി വന്നു. സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരികളാകാം, ജാതിപരിഗണനയില്ലാത്ത പൊതുശ്മശാനങ്ങള്‍ വേണം, ഉച്ചഭക്ഷണ സംഘാടകരുടെ നിയമനത്തില്‍ സാമുദായിക സംവരണം വേണം എന്നിങ്ങനെ നിര്‍ണായക വിധികള്‍ അദ്ദേഹത്തിന്റേതാണ്. ‘ജനങ്ങളുടെ ജഡ്ജി’ എന്ന വിളിപ്പേരും അദ്ദേഹത്തിനു ലഭിച്ചു.

jhjh 5ഇതിനിടെ ജീവിക്കാനുള്ള അവകാശം, മത സ്വാതന്ത്ര്യം ഉള്‍പ്പെടെ വിഷയങ്ങളില്‍ നീതി തേടിയ സ്ത്രീകളെക്കുറിച്ചാണ് ‘ലിസണ്‍ ടു മൈ കേസ് -വെന്‍ വിമണ്‍ അപ്രോച്ച് ദി കോര്‍ട്ട്‌സ് ഓഫ് തമിള്‍നാട്’ എന്ന പുസ്തകത്തില്‍ ജസ്റ്റിസ് ചന്ദ്രു വിവരിക്കുന്നത്. രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി ഉള്‍പ്പെടെ നീതിക്കായി പോരാടിയ 20 സ്ത്രീകളുടെ ജീവിതമാണ് പുസ്തകത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ നേരിട്ടറിഞ്ഞ അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ഈവര്‍ഷം ലെഫ്റ്റ് വേര്‍ഡ്‌സ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

നടപ്പുമാതൃകകളെ ഉടച്ചുവാര്‍ക്കുന്നതായിരുന്നു ചന്ദ്രുവിന്റെ ഔദ്യോഗിക ജീവിതം. അഭിഭാഷകര്‍ ദൈവമല്ലെന്നും പൂക്കളോ ഷാളുകളോ ഉള്‍പ്പെടെ പാരിതോഷികങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. അധികാരചിഹ്നങ്ങളെ എതിര്‍ത്തിരുന്ന ചന്ദ്രു കോടതിയില്‍ ‘മൈ ലോര്‍ഡ്’ എന്ന അഭിസംബോധന വിലക്കിയിരുന്നു. ഔദ്യോഗിക വാഹനത്തില്‍ അനുവദനീയമായ ചുവന്ന ബീക്കണ്‍ പോലും ഉപയോഗിച്ചിരുന്നില്ല. താന്‍ ജഡ്ജിയുടെ ചേംബറിലേക്ക് എത്തുന്ന സമയത്ത്, ചുവന്ന തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച ദവാലി ജഡ്ജി വരുന്നതായി വിളിച്ചു പറയുന്നതും അദ്ദേഹം വേണ്ടെന്ന് പറഞ്ഞു.

2013ല്‍ വിരമിക്കുമ്പോള്‍, യാത്രയയപ്പ് ചടങ്ങുപോലും സ്വീകരിച്ചില്ല.അദ്ദേഹം സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് ആവുന്നതിനെയും നിരസിച്ചു. ഇതെല്ലാം അധികാരത്തിന്റെ ചിഹ്നങ്ങളും പ്രതീകങ്ങളുമായിട്ടാണ് ചന്ദ്രു കണക്കാക്കിയത്. സബര്‍ബന്‍ ട്രെയിനിലാണ് അദ്ദേഹം തിരികെ വീട്ടിലേക്ക് പോയത്. വിരമിച്ചപ്പോള്‍, തന്റെ സ്വത്തുവകകള്‍ സംബന്ധിച്ച സത്യവാങ്മൂലം ആക്ടിങ് ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുകയും ചെയ്തു.

പണം ഉണ്ടാക്കാനുള്ള മാര്‍ഗമായിരുന്നില്ല തനിക്ക് അഭിഭാഷക ജീവിതമെന്ന് പലതവണ പറഞ്ഞ ജസ്റ്റിസ് ചന്ദ്രു പ്രവര്‍ത്തിയിലും അത് തെളിയിച്ചു. പൊതുജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. സ്വന്തം നാട്ടില്‍ വളരെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിച്ച അദ്ദേഹം സുപ്രീംകോടതി പദവി പോലും ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്. വിരമിച്ചശേഷം ട്രിബ്യൂണലുകള്‍, കമ്മീഷനുകള്‍ തുടങ്ങിയ ജോലികളും സ്വീകരിച്ചില്ല. എന്നാല്‍, സാമുഹ്യ വിഷയങ്ങളില്‍ അദ്ദേഹം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. നിയമജ്ഞനെന്ന നിലയില്‍ വേറിട്ട പാതയിലൂടെയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ യാത്രകള്‍. പലപ്പോഴും അദ്ദേഹം ജുഡീഷ്യറിക്കുതന്നെ വഴികാട്ടിയായി. ഇപ്പോഴും അത് തുടരുന്നു. അതിന്റെ ചെറിയ ഭാഗം മാത്രമാണ് ജയ് ഭീം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

“നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്”, നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

നമ്മുടെ കുട്ടികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ നമ്മൾ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്നെ തല്ലാൻ

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.

ഗാംബിയ പെണ്ണുങ്ങളുടെ പട്ടായ, ഇവിടെ ആണുങ്ങളെ തേടി പാശ്ചാത്യവനിതകൾ എത്തുന്നു, ഗാംബിയയിലെ സെക്സ് ലൈഫ് ഇങ്ങനെ

ഒരു സെക്‌സ് ടൂറിസ്റ്റിനെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾ എന്താകും ചിന്തിക്കുക ? തായ്‌ലൻഡ്, ഫിലിപ്പീൻസ്,

യോനിയിൽ പാമ്പ്, ലിംഗത്തിൽ പൂവൻകോഴി രക്തം, ആഫ്രിക്കയിലെ ഞെട്ടിക്കുന്ന ലൈംഗികശീലങ്ങൾ..!

ആഫ്രിക്കയിൽ ചില വിചിത്രമായ ലൈംഗിക ആചാരങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. നിങ്ങൾക്ക് അവ വായിക്കാം ആഫ്രിക്ക

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ

രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ

‘ചില രാത്രികളിൽ, എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു’, നിമിഷ സജയന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിവാദമാകുമോ ?

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ദിലീഷ് പോത്തൻ

’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ രാംകി

Roy VT ’80കളുടെ അവസാനവും ’90കളിലും തമിഴകത്ത് തരുണീമണികളുടെ സ്വപ്നകാമുകനായി നിറഞ്ഞാടിയ പ്രണയനായകൻ.

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ്

രാത്രിയിൽ കാപ്പികുടിക്കാൻ ക്ഷണിച്ച ആ നടിയുടെ ആഗ്രഹത്തിന് വഴങ്ങാത്തതിനാൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ രവി കിഷൻ

സിനിമയിൽ നടിമാർ നിരന്തരം പീഡന ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഈയിടെയായി സീരിയൽ നടിമാരും ഇതേക്കുറിച്ച്

നർമവും ഹിംസയും ലൈംഗികതയും ഇമാമുറ ചിത്രങ്ങളുടെ പ്രത്യേകത ആയതിനാൽ ഈ ചിത്രത്തിലും അതെല്ലാം പ്രകടമാണ്

മികച്ച അന്താരാഷ്ട്ര സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ.. ദയവായി ഈ ചിത്രമൊന്ന്

നിങ്ങളൊരു പഴയകാല സിനിമ കാണാൻ തീരുമാനിച്ചാൽ പത്തിൽ എട്ടുപേരും നിങ്ങൾക്കായി നിർദ്ദേശിക്കുന്ന സിനിമ – ’12 ആൻഗ്രി മെൻ’

Jaseem Jazi പതിവിന് വിപരീതമായി നിങ്ങളിന്നൊരു പഴയ കാല സിനിമ കാണാൻ തീരുമാനിക്കുന്നു

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ