0 M
Readers Last 30 Days

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
434 VIEWS

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a)
**********************************
രമേഷ് പെരുമ്പിലാവ്

19(1)(a) ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ശക്തമായ സിനിമയാണ്. വൈകാരികവും രാഷ്ട്രീയവുമായ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തിൽ നിത്യ മേനൻ, വിജയ് സേതുപതി, ശ്രീകാന്ത് മുരളി, ഇന്ദ്രജിത്ത്, ഇന്ദ്രൻസ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 19(1)(a) എന്നത് ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന അനുച്ഛേദത്തെ കുറിക്കുന്നതാണ്. ശീർഷകം ഓർമ്മിപ്പിക്കുന്നതു പോലെ, ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്തുന്ന ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളെയാണ് ഈ സിനിമ പ്രതിനിധാനം ചെയ്യുന്നത്‌.

തമിഴ്നാട്ടിലെ ഏതോ ഒരു തെരുവിലെ, മരച്ചുവട്ടിലൊരു ചായക്കട. ലോഡ്ജിൽ നിന്നിറങ്ങി, സിഗരറ്റ് കത്തിച്ച്, ചായ വാങ്ങി, കടയ്ക്ക് കുറച്ചപ്പുറം മാറി നിന്ന് ചായ കുടിക്കാൻ, സിഗരറ്റ് വലിക്കാൻ നടക്കുന്ന നായകൻ. (വിജയ് സേതുപതി) കാലിൽ തട്ടിയ ആരോ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ബോട്ടിൽ കച്ചറ ഡബ്ബയിലേക്ക് എടുത്തിടുമ്പോൾ, തെരുവിൻ്റെ മറ്റൊരു മൂലയിലെ ഇരുട്ടിൽ നിന്ന് ഒരു ബൈക്കിൻ്റെ മുരൾച്ചയും അതിൽ നിന്നുമുള്ള വെളിച്ചവും അയാളെ മൂടുന്നു. തുടർന്ന് ഒരു വെടിയൊച്ചയുടെ ഭികരതയോടെ ബൈക്കിൻ്റെ അലർച്ച സ്ക്രീനിനെ വിഴുങ്ങുന്നു. തിരശ്ശീലയിൽ 19(1)(a)എന്ന അക്ഷരം തെളിയുന്നു.എന്തൊരു ഉജ്ജ്വല തുടക്കമാണ് ഒരു സിനിമയുടേത്.

കാമറ പിന്നെ കാണിക്കുന്നത് കേരളത്തിലെ അടഞ്ഞുകിടക്കുന്ന ഒരു ഫോട്ടോ കോപ്പി സെൻ്ററിൻ്റെ ഷട്ടർ ചിത്രത്തിൻ്റെ പ്രഭാത കാഴ്ചയാണ്. തുടർച്ചയായി ആലിലകളുടെ ആകാശമാണ്, വാച്ചുകെട്ടുന്ന, വളയിടുന്ന, പൊട്ടുകുത്തുന്ന, ഹെൽമെറ്റ് വെച്ച് സ്കുട്ടിയോടിച്ച് പോകുന്ന നായികയിലേക്കാണ് (നിത്യ മേനോൻ)
“അല്ലേലും എനിക്കിത് പറയാൻ ആരുമില്ല.പറഞ്ഞാലും ആരു വിശ്വസിക്കില്ല.

80298774 1

എൻ്റെടുത്ത് നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത് മാത്രമേ ഞാനിതുവരെ ചെയ്തിട്ടുള്ളു. ”
ഈ സിനിമയിലെ നായിക പറയുന്ന സംഭാഷണങ്ങളാണ് മുകളിൽ പറഞ്ഞത്. അവളെ മനസ്സിലാക്കാൻ ഇത്രയും മതി. അവൾക്കൊരു പേര് പേരില്ലായെന്നത് സിനിമ കണ്ട പലരും ശ്രദ്ധിച്ചു കാണില്ല. അവളെ പോലെ പേരില്ലാത്ത നിരവധി പെൺജീവിതങ്ങളുടെ പ്രതിനിധിയായതിനാലാവാം സംവിധായിക അവളെ ഒരു പേരിലൊതുക്കാൻ ശ്രമിക്കാതിരുന്നത്‌. അല്ലെങ്കിൽ തന്നെ ഒരു സെറോക്സ് ഷോപ്പിലെ ‘പെൺകുട്ടിയുടെ പേര് ആര് ശ്രദ്ധിക്കാൻ, അവളുടെ ജീവിതമെന്തെന്ന് ആര് അന്വേഷിക്കാൻ.

നായിക അവളുടെ കൂട്ടുകാരിയുടെ നിക്കാഹിൻ്റെ തലേ ദിവസം ചോദിക്കുന്ന ഒരു ചോദ്യത്തിലേക്ക്.
“നിനക്കിപ്പോൾ നിക്കാഹ് വേണ്ടെങ്കിൽ അതു പറഞ്ഞൂടെ ” കൂട്ടുകാരിയുടെ മറുപടി: ” അവര് പറയുമ്പോൾ കേൾക്കുന്നതാ എളുപ്പം. തിരിച്ചെന്തെങ്കിലും പറഞ്ഞാൽ തന്നെ തിരിയില്ലായെന്ന് ഉറപ്പല്ലേ ” പെൺജീവിതങ്ങൾ മറ്റുള്ളവരുടെ ഇഷ്ടങ്ങളിൽ ഇല്ലാതാവുന്നത് അടയാളപ്പെടുത്തുന്നത് ഇങ്ങനെയൊക്കെയാണ്. നായികയുടെ ഫോട്ടോ കോപ്പി സെൻ്ററിലേക്ക്, ഗൗരി ശങ്കർ എന്ന നായകൻ അയാളുടെ ഏറ്റവും പുതിയ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി കോപ്പിയെടുക്കാൻ എത്തുന്നു. കറുപ്പ് എന്ന തന്റെ പുസ്തകം, അതിന്റെ പേര് സൂചിപ്പിക്കും വിധം മനുഷ്യരുടെ ജാതിയുടെയും നിറത്തിന്റെയും കഥ കൂടിയാണ്.

“ഷോപ്പ് എത്ര മണി വരെ കാണും.” എന്നയാൾ തമിഴ് കലർന്ന മലയാളത്തിൽ ചോദിക്കുന്നുണ്ട്
“കൊഞ്ചം ലേറ്റായാലും ഞാൻ വരും. ലേറ്റായാലും ഉങ്കൾക്കൊന്നും ബുദ്ധിമുട്ടില്ലയാ” വൈകാതെ വരാമെന്ന ഉറപ്പാേടെ, അയാൾ ഓട്ടോ കയറി പോകാൻ ശ്രമിക്കുന്നു. കോപ്പി ബെെൻസ് ചെയ്യേണ്ടതുണ്ടോയെന്ന് അവൾ തെരുവിലേക്ക് വിളിച്ചു ചോദിക്കുന്നു. ഉങ്കളുടെ ഇഷ്ട പോലെ ചെയ്തോയെന്ന അയാളുടെ മറുപടി അവളിൽ സന്തോഷം നിറയ്ക്കുന്നു. പക്ഷേ ആ രാത്രി വളരെ വൈകീട്ടും അയാൾ തിരിച്ചെത്തുന്നില്ല. അയാളുടെ തിരോധാനം പേരില്ലാത്ത പെൺകുട്ടിയിൽ ഉണ്ടാക്കുന്ന അവസ്ഥയാണ് പിന്നെ സിനിമ മുന്നോട്ട് വെയ്ക്കുന്ന പ്രമേയം.

ഫാസിസത്തിൻ്റെ വർത്തമാനത്തോട് തൻ്റെ എഴുത്തുകളിലൂടെ നിരന്തരം കലഹിക്കുന്ന എഴുത്തുകാരനാണ് ഗൗരീശങ്കർ. തന്നെ ഇല്ലാതാക്കാൻ പുറപ്പെട്ട ബൈക്കിൻ്റെ മുരൾച്ച അയാളുടെ കാതുകളിൽ കേൾക്കാൻ കഴിയുന്നുണ്ട്. എഴുത്ത് എന്ന തൻ്റെ പ്രതിഷേധം, തനിക്ക് ശേഷവും പുറം ലോകത്ത് എത്തണമെന്ന അയാളുടെ ലക്ഷ്യമാണ്, ഫോട്ടോ കോപ്പി സെൻ്ററിലേക്ക് അയാളെ എത്തിക്കുന്നത്. അവളിലൂടെ തൻ്റെ പ്രതിഷേധം വായനാ സമൂഹത്തിൽ എത്തുമെന്ന് തന്നെ അയാൾ വിചാരിച്ചിരിക്കണം. അവളറിയാതെ അയാൾ അവളെ നിരീക്ഷിച്ചിരിക്കണം.
പലപ്പോഴും നമ്മളറിയാത്ത ആളുകൾക്ക് നമ്മുടെ ലൈഫിൻ്റെ മുൻ സീറ്റിൽ ഇടം കൊടുക്കേണ്ടി വരുന്നതു കൂടിയാണ് ജീവിതം.

fwfggg 1 3ഗൗരിശങ്കർ, മാധ്യമപ്രവർത്തകയും സോഷ്യൽ ആക്ടിവിസ്റ്റുമായിരുന്ന കർണാടകയിലെ
ഗൗരി ലങ്കേഷിനെ ഓർമ്മപ്പെടുത്തുന്നുണ്ട്. സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ ഭീകരസംഘടനാപ്രവർത്തകർ വെടിവച്ചു കൊല്ലുകയായിരുന്നു അവരെ. എന്നാൽ സിനിമയ്ക്ക് അവരുടെ ജീവിതകഥയുമായി ബന്ധമൊന്നുമില്ല. പക്ഷേ ഇന്നിൻ്റെ ഇന്ത്യയിൽ പ്രതിഷേധിക്കുന്നവർക്കെല്ലാം ഒരേ അവസാനമാണ് സംഭവിക്കുന്നതെന്ന് വേണമെങ്കിൽ വായിച്ചെടുക്കാം എന്ന് എഴുത്തുകാരികൂടിയായ സംവിധായിക പറയാതെ പറയുന്നുണ്ട്.

സിനിമ അവസാനിക്കുമ്പോൾ, അതൊരു രാത്രിയാണ്. തൻ്റെ ഫോട്ടോ കോപ്പി സെൻ്ററിൽ നിന്ന് അവൾ പുറത്തേക്കിറങ്ങുമ്പോൾ കടയാകമാനം ഒന്ന് നിരീക്ഷിക്കുന്നുണ്ട്. ഇനിയൊരിക്കലും താൻ ഇവിടെ വരില്ലായെന്ന് ആ നോട്ടം വെളിപ്പെടുത്തുന്നു. തുടർന്ന് ഷട്ടർ താഴ്ത്തുമ്പോൾ ബൈക്കുകളുടെ അലർച്ച സ്ക്രീനിനെ മൂടുന്നു. ഇതിലും മനോഹരമായി എങ്ങനെ ഒരു സിനിമ അവസാനിപ്പിക്കും.
എത്ര ഹൃദ്യവും കാവ്യവുമാണ് ഈ സിനിമയുടെ ഭാഷയെന്നത് ആശ്ചര്യം തോന്നി. ഒരു കഥ പോലെ കവിത പോലെ ഉരുവിടുന്ന സംഭാഷണങ്ങളാൽ സമൃദ്ധമാണ് ഓരോ സീനും. ഒരു വാക്കും വെറുതെ പറയുന്നില്ലായെന്നതാണ്, തിരക്കഥയുടെ ശക്തി.

നിത്യ മേനൻ മലയാളത്തിൽ മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും അവരുടെ ഇതുവരെ കാണാത്ത ഒരു അഭിനയശൈലി നമുക്ക് ഈ സിനിമയിൽ കാണാം. പതിവ് ബഹളങ്ങളില്ലാതെ, വളരെ കയ്യടക്കത്തോടെ ഗൗരിയായ വിജയ് സേതുപതിയെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാൻ വേറെ കാരണങ്ങളൊന്നുമില്ല. പ്രസാധകൻ സുഹൃത്തിൻ്റെ വേഷം ഇന്ദ്രജിത് സുകുമാരനിൽ ഭദ്രം. സാധാരണക്കാരിൽ സാധാരണക്കാരനായ നായികയുടെ അച്ഛൻ കഥാപാത്രത്തിൻ്റെ അലസ ജീവിതവും, നിസ്സഹായതയും, അടക്കിപ്പിടിച്ച സങ്കടങ്ങളും ശ്രീകാന്ത് മുരളി വ്യത്യസ്തമായി അവതരിപ്പിച്ചു. നായികയുടെ കൂട്ടുകാരനും ജോലി അന്വേഷകനും ഇന്നിൻ്റെ പ്രതിഷേധ സ്വരവുമായ ഭഗത് മാനുവലിന്റെ സഖാവും പ്രധാനപ്പെട്ട വേഷം തന്നെയാണ് ഈ ചിത്രത്തിൽ.
നായികയുടെ കൂട്ടുകാരിയായ അതുല്യയുടെ ഫാത്തിമ എന്ന കഥാപാതം ഫോട്ടോ കോപ്പി സെൻ്ററിനടുത്തുള്ള ലേഡീസ് ഷോപ്പിലെ ജോലിക്കാരിയുടേതാണ്. സമൂഹവും കുടുംബവും വരച്ചിട്ട കളങ്ങളിൽ തങ്ങളുടെ വേഷങ്ങൾ കെട്ടിയാടുക മാത്രമാണ് കടമയെന്ന് കരുതുന്ന ഫാത്തിമ വർക്കിംഗ് ഗേൾസിൻ്റെ പ്രതിനിധിയാണ്‌.

ദീപക് പറമ്പോലിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനും ഇന്ദ്രൻസിൻ്റെ പോലീസ് വേഷവും ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്നതാണ്. ഗോവിന്ദ് വസന്തയുടെ സംഗീതം, മനേഷ് മാധവന്റെ ക്യാമറ മനോജിന്റെ ചിത്രസംയോജനവും കഥയുടെ ഒഴുകിനെ മനോഹരമായി ഒഴുകാൻ സഹായിച്ചിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ കൈ പൊള്ളുന്നത് പലപ്പോഴും നിർമ്മാതാക്കളുടേതായിരിക്കും. ആന്റോ ജോസഫും നീറ്റ പിന്റോയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കെതിരെ ഇത്തരമൊരു ചിത്രമൊരുക്കാൻ മുന്നോട്ടു വന്ന അവർക്ക് ഇരുവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ്. തന്നെയാണ്. ആദാമിന്റെ മകന്‍ അബു, പത്തേമാരി എന്നീ ചിത്രങ്ങളിൽ സഹസംവിധായകയായി പ്രവർത്തിച്ച ഇന്ദുവിൻ്റെ പ്രഥമ സ്വതന്ത്ര സിനിമയാണ് 19 (1) (a).ഇന്ത്യയിൽ ഒരു മികച്ച സംവിധായക കൂടി ഉണ്ടായിരിക്കുന്നുവെന്നതിന് ഈ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്