തേവിടിശ്ശിപ്പാറയും ചരിത്രകാരനും (ചെറുകഥ)
കാരണവസ്ഥാനത്തുള്ള ആരോ തെല്ലുറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
അഞ്ചു പുരുഷ കേസരികളുടെ വരണമാല്യങ്ങൾ കഴുത്തിൽ കുരുങ്ങിയപ്പോൾ പെൺകുട്ടിയാകെ അങ്കലാപ്പിലായിരിക്കുന്നു.
കാരണവസ്ഥാനത്തുള്ള ആരോ തെല്ലുറക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
അഞ്ചു പുരുഷ കേസരികളുടെ വരണമാല്യങ്ങൾ കഴുത്തിൽ കുരുങ്ങിയപ്പോൾ പെൺകുട്ടിയാകെ അങ്കലാപ്പിലായിരിക്കുന്നു.
പ്രളയമുഖത്തുനിന്നുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നതിനിടയിൽ ഭർത്താവ് ‘ധർമ്മപാലൻ’;വസ്ത്രങ്ങൾ അടുക്കി വച്ച അലമാരയിൽ വാരിവലിച്ചു തിരഞ്ഞുകൊണ്ടിരുന്ന ഭാര്യ ‘സാവിത്രിയോടു’ ദേഷ്യപ്പെട്ടു..
ചേത്ത്യാരേ….. പൂയ് ചേത്ത്യാരേ….കക്ഷത്തിലിറുക്കിപ്പിടിച്ച മുഴക്കോലുമായി ‘കുള്ളൻശങ്കു കുണ്ടനിടവഴിയിലൂടെ വിളിച്ചുകൂവിക്കൊണ്ട് പാഞ്ഞു.
ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന് താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്.
” രാജപത്നിയുമായുള്ള അവിഹിത ബന്ധം മരണമാണെന്ന് അറിയില്ലേ താന്സന് ?”
കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്സ്റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.
അവിടെയുള്ള സ്ത്രീകള്‍ ആണുങ്ങളെ ഇങ്ങനെ ഓടിച്ചിട്ടു തല്ലുന്ന കൂട്ടരാണെന്നുള്ള വിവരം എനിക്ക് പുതിയ അറിവായിരുന്നു..
ഞാന്‍ ആക്രാന്തത്തോടെ ആ വാര്‍ത്ത മുഴുവന്‍ വായിച്ചു…
ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച യുവാവിനെയാണ് ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ യുവതി ഓടിച്ചിട്ടു തല്ലിയത്…
അതു ശരി..അപ്പോള്‍ അതാണ് കാര്യം…
മഞ്ഞു മഴയിൽ തണുത്തു വിറച്ചിരിക്കുകയാണ് ന്യൂയോർക്ക് നഗരം.. കാറുകളൊക്കെ മഞ്ഞിൽ പുതഞ്ഞിരിക്കുന്നു.. ന്യൂയോർക്കിലെ പബ്ബിൽ നിന്നും ലൂയിസ് പുറത്തേയ്ക്കു നോക്കി.
ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര് തുള്ളികളായി അയാളുടെ കവിള് തടങ്ങളില്‍ ചാലുതീര്ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നുv