0 M
Readers Last 30 Days

Barista

സ്വാമിവിവേകാനന്ദന്റെ ജീവിതവും മരണത്തിലെ ദുരൂഹതകളും

മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ്

Read More »

എന്തിനാണ് ദുർബലമായ സ്ത്രീയെ കരുത്തുള്ള സ്ത്രീയായി തെറ്റിദ്ധരിച്ച് കരുത്തുണ്ടെന്ന് അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നത് ?

രാച്ചിയമ്മ സിനിമയിലെ നായിക കഥാപാത്രത്തിൻ്റെ നിറത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചർച്ചകൾ ഏറെയുണ്ടായി. സ്ത്രീ കഥാപാത്രങ്ങളെ

Read More »

പഠിക്കാൻ പലസ്തീനിൽ നിന്നും ഈജിപ്തിലെക്കു പോയി, പലസ്തീനികൾ രാജ്യം ഇല്ലാതായതിനാൽ നാട്ടിൽ വരാൻ സാധിച്ചില്ല, പിന്നെ 30 വർഷം പ്രവാസം

1966 ലാണ് ബർഗൂതി പഠനാവശ്യം പലസ്തീനിൽ നിന്നും ഈജിപ്തിലെ കൈറോ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. പലസ്തീൻ എന്ന തന്റെ മാതൃഭൂമി

Read More »

പാൽക്കാരൻ കൊണ്ട് കൊടുത്ത വേലക്കാരി വുമൺ റൈറ്റർ ഓഫ് ദി ഇയർ ആയതെങ്ങനെ ?

ആറാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചിരുന്ന അവൾ 20 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി എന്തെങ്കിലും എഴുതുകയായിരുന്നു. അക്ഷരങ്ങൾ പലതും മറന്നിരുന്നു. വള്ളികളും പുള്ളികളും

Read More »

പലായനങ്ങളുടെ മാനവചരിതം

ഒരു അണ്ഡവും പുംബീജവും കൂടിച്ചേർന്ന് ഭ്രൂണമുണ്ടാകുമ്പോൾ , നാമറിയാതെപോകുന്നൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ട് . അതൊരു ” അടക്കം ചെയ്യൽ ” ആണ് . മാനവചരിതങ്ങൾ എന്നത് പലായനങ്ങളുടേതാണ്

Read More »

ഗീതാഞ്ജലിയും ടാഗോറും

സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 – 1941 )

Read More »

കറുത്ത ഹാസ്യത്തിന്റെ വെളിച്ചമുള്ള ബൾബ് (വായന: മാധവൻ പുറച്ചേരി)

ചെറുകഥ എന്ന സാഹിത്യ രൂപത്തിന് ഒരു പാട് പഴക്കമില്ല. വാസനാ വികൃതി തൊട്ടുള്ള മലയാള ചെറുകഥാ ചരിത്രം നിരന്തരം പുതുക്കലുകൾക്ക് വിധേയമാണ്.

Read More »

ശ്രീമതി രശ്മി സജയന്റെ നോവലെറ്റ് ‘മയൻ’ (വായന)

ഇതിഹാസങ്ങളിലും, പുരാണങ്ങളിലും”മയനെ” അടയാളപ്പെടുത്തുന്നത്,വിശ്വകർമ്മ ഭഗവാന്റെ പുത്രൻ രാക്ഷസ രാജാവ്, മഹാനായ ശില്പി, തച്ചു ശാസ്ത്രജ്ഞൻ, ദേവ ശില്പി എന്നീ വിശേഷണങ്ങളാലാണ്.ജന്മം കൊണ്ട് ബ്രാഹ്മണനും,കർമംകൊണ്ട് ശില്പിയുമായതിലാവണം,ശ്രീമതി രശ്മി സജയൻ തന്റെ പുസ്തകത്തിനും, മുഖ്യ കഥാപാത്രത്തിനും “മയൻ” എന്ന പേരിട്ടത്.അമ്മ ജീവിച്ചിരുന്നിട്ടും,അമ്മിഞ്ഞ നുകർന്നിട്ടില്ലാത്ത,താരാട്ട്പാട്ട് കേട്ടിട്ടില്ലാത്ത,സ്നേഹമുത്തങ്ങൾ

Read More »

ബഷീറിനെക്കുറിച്ചു പറഞ്ഞു കേട്ടത്

മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് ചെന്നപ്പോഴും അദ്ദേഹം വൈദ്യർക്ക് മുന്നിൽ വച്ച ഒരേയൊരു പിടിവാശി തനിക്കു പൂന്തോട്ടം വച്ചുപിടിപ്പിക്കാൻ ഇത്തിരി മണ്ണുവേണം എന്നായിരുന്നു. ഇതേ ബഷീറിനെ നമുക്ക് മതിലുകളിലും കാണാം. ആകാശത്തിനു കീഴിലെ ഏതുമണ്ണും ഒരു പൂന്തോട്ടക്കാരന് സമമാണ്. ജയിലിനുള്ളിൽ ആവട്ടെ, ഭ്രാന്താശുപത്രിയിൽ ആവട്ടെ, ജീവിതത്തിന്റെ എല്ലാ പുറമ്പോക്കുകളിലും ചെടികൾ വച്ചുപിടിപ്പിക്കണമെന്നും, അവിടെയെല്ലാം പൂക്കൾ വിടരണമെന്നും വാശിപിടിക്കുന്ന മനുഷ്യർ വസന്തങ്ങളല്ലാത്ത മറ്റെന്താണ്?

Read More »