ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും !
വിശാഖപട്ടണത്തിനടുത്തുള്ള രാജമന്ദ്രിയില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അനുഭവമാണ് ഡോ. ജയശ്രീ പങ്കിടുന്നത്
വിശാഖപട്ടണത്തിനടുത്തുള്ള രാജമന്ദ്രിയില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അനുഭവമാണ് ഡോ. ജയശ്രീ പങ്കിടുന്നത്
മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ്
രാച്ചിയമ്മ സിനിമയിലെ നായിക കഥാപാത്രത്തിൻ്റെ നിറത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചർച്ചകൾ ഏറെയുണ്ടായി. സ്ത്രീ കഥാപാത്രങ്ങളെ
1966 ലാണ് ബർഗൂതി പഠനാവശ്യം പലസ്തീനിൽ നിന്നും ഈജിപ്തിലെ കൈറോ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. പലസ്തീൻ എന്ന തന്റെ മാതൃഭൂമി
ആറാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചിരുന്ന അവൾ 20 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി എന്തെങ്കിലും എഴുതുകയായിരുന്നു. അക്ഷരങ്ങൾ പലതും മറന്നിരുന്നു. വള്ളികളും പുള്ളികളും
ഒരു അണ്ഡവും പുംബീജവും കൂടിച്ചേർന്ന് ഭ്രൂണമുണ്ടാകുമ്പോൾ , നാമറിയാതെപോകുന്നൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ട് . അതൊരു ” അടക്കം ചെയ്യൽ ” ആണ് . മാനവചരിതങ്ങൾ എന്നത് പലായനങ്ങളുടേതാണ്
സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 – 1941 )
ചെറുകഥ എന്ന സാഹിത്യ രൂപത്തിന് ഒരു പാട് പഴക്കമില്ല. വാസനാ വികൃതി തൊട്ടുള്ള മലയാള ചെറുകഥാ ചരിത്രം നിരന്തരം പുതുക്കലുകൾക്ക് വിധേയമാണ്.
ഇതിഹാസങ്ങളിലും, പുരാണങ്ങളിലും”മയനെ” അടയാളപ്പെടുത്തുന്നത്,വിശ്വകർമ്മ ഭഗവാന്റെ പുത്രൻ രാക്ഷസ രാജാവ്, മഹാനായ ശില്പി, തച്ചു ശാസ്ത്രജ്ഞൻ, ദേവ ശില്പി എന്നീ വിശേഷണങ്ങളാലാണ്.ജന്മം കൊണ്ട് ബ്രാഹ്മണനും,കർമംകൊണ്ട് ശില്പിയുമായതിലാവണം,ശ്രീമതി രശ്മി സജയൻ തന്റെ പുസ്തകത്തിനും, മുഖ്യ കഥാപാത്രത്തിനും “മയൻ” എന്ന പേരിട്ടത്.അമ്മ ജീവിച്ചിരുന്നിട്ടും,അമ്മിഞ്ഞ നുകർന്നിട്ടില്ലാത്ത,താരാട്ട്പാട്ട് കേട്ടിട്ടില്ലാത്ത,സ്നേഹമുത്തങ്ങൾ
മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് ചെന്നപ്പോഴും അദ്ദേഹം വൈദ്യർക്ക് മുന്നിൽ വച്ച ഒരേയൊരു പിടിവാശി തനിക്കു പൂന്തോട്ടം വച്ചുപിടിപ്പിക്കാൻ ഇത്തിരി മണ്ണുവേണം എന്നായിരുന്നു. ഇതേ ബഷീറിനെ നമുക്ക് മതിലുകളിലും കാണാം. ആകാശത്തിനു കീഴിലെ ഏതുമണ്ണും ഒരു പൂന്തോട്ടക്കാരന് സമമാണ്. ജയിലിനുള്ളിൽ ആവട്ടെ, ഭ്രാന്താശുപത്രിയിൽ ആവട്ടെ, ജീവിതത്തിന്റെ എല്ലാ പുറമ്പോക്കുകളിലും ചെടികൾ വച്ചുപിടിപ്പിക്കണമെന്നും, അവിടെയെല്ലാം പൂക്കൾ വിടരണമെന്നും വാശിപിടിക്കുന്ന മനുഷ്യർ വസന്തങ്ങളല്ലാത്ത മറ്റെന്താണ്?