ബിബിസി വേൾഡ് ന്യൂസിലെ വാർത്താ വായനക്കാരിയാണ് യെൽഡ.താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കുന്ന ഈ ദിനങ്ങളിൽ വാർത്തയും വിശകലനവും എല്ലാമായി ഫുൾടൈം
" നിങ്ങൾ ഇതു വരെ കാണാത്ത ഈ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ ഞങ്ങൾ കൊണ്ടു പോകും എന്ന ഡേവിഡ് ആറ്റൻ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ്
"ലോകത്തിലെ ഏറ്റവും നിർഭാഗ്യവാൻ ആയ മനുഷ്യൻ" എന്ന് BBC വിശേഷിപ്പിച്ച ആളാണ് ജപ്പാൻകാരനായ സുട്ടോമു യമാഗുചി. ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ ഹിരോഷിമയിലും അതിനു ശേഷം നാഗസാക്കിയിലും
ദ ഗാർഡിയൻ' എന്ന ബ്രിട്ടിഷ് മാദ്ധ്യമം ശൈലജ ടീച്ചറെ 'റോക്ക്സ്റ്റാർ' എന്ന് വിശേഷിപ്പിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ബ്രിട്ടനിൽ നാൽപ്പതിനായിരത്തോളം ആളുകളാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുകളിൽ പതിഞ്ഞിട്ടുണ്ട്. അത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്. കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല.
കോവിഡിൽ കേരളത്തിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നതിനെക്കുറിച്ച് വലിയ തിയറികളൊക്കെ നടക്കുന്നുണ്ട്. മഹാരാജാവ് തിരുമനസ്സ് മുതൽ ഇങ്ങോട്ട് എണ്ണിത്തുടങ്ങുന്ന കുറിപ്പുകളും കണ്ടു. കേരളത്തെ ഇന്ന് കാണുന്ന അവസ്ഥയിൽ
ലോകം അംഗീകരിച്ചാലും ഇവിടത്തെ കുത്തിത്തിരുപ്പുകാർ അംഗീകരിക്കില്ല എന്നതാണ് സത്യം. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ രാജ്യാന്തര മാധ്യമമായ ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഹോട്ടല്‍ ആക്രമിച്ച വ്യക്തിക്കള്‍ക്കെതിരെ കേസെടുത്തതായി സിറ്റിപോലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ് പറയുന്നതും വാര്‍ത്തയിലുണ്ട്.
വല്ല ലോക്കലു ചാനല്‍ വല്ലതുമായിരുന്നെല് പിന്നെയും സഹിക്കാമായിരുന്നു, ഇവിടെ ഒരു നായ അടിച്ചു ആക്ഷേപ്പിച്ചത് ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ബിബിസി ചാനലിനെയായിരു