മാധ്യമ പ്രവർത്തകനായ അരുൺ എഴുത്തച്ഛന് 2019ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത യാത്രാവിവരണകൃതിയാണിത്.ആചാരങ്ങളുടെ പേരിലും ദാരിദ്ര്യത്തിന്റെ പേരിലും
പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ, വെല്ലുവിളികൾ ഉയരുമ്പോൾ,അപ്രതീക്ഷിത വഴിത്തിരിവുകളിൽ എത്തിച്ചേരുമ്പോൾ..., അങ്ങനെ ജീവിതനദിയുടെ സുഗമമായ ഒഴുക്ക് നിലയ്ക്കുമ്പോൾ, ഏതൊരാളും ആദ്യമൊന്ന്
മിത്രമേ, പണ്ട് പണ്ട് ഒരു ഈവനിംഗിൽ അന്നത്തെ ബാൽ നരേന്ദ്ര മുതല കുഞ്ഞിനെ പിടിച്ചു വീട്ടിലേക്ക് കൊണ്ട് പോയതിന് ശേഷം എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദം എടുക്കുന്നതിന് മുമ്പ് സ്ഥിരമായി ഹിമാലയ സാനുക്കളിലെ ഗുഹയിൽ
മാധ്യമപ്രവർത്തകനായ ശ്രീ .അരുൺ എഴുതിയ ഈ യാത്രാവിവരണം ഒരുപാട് പ്രത്യേകതകളുള്ളതാണ് . സാധാരണ യാത്രാവിവരണങ്ങളിൽ കാണുന്നതുപോലെയുള്ള പ്രകൃതിവർണ്ണനകളോ സംസ്കാരവിവരണമോ ഒന്നും ഇതിലില്ല . എഴുത്തുകാരന്റെ ലക്ഷ്യം അതല്ല . കർണ്ണാടകയിലെ ദേവദാസികളുടെ അവസ്ഥയെക്കുറിച്ചുള്ള പഠനത്തിന് നാഷണൽ...
ലോകപ്രശസ്ത ചിത്രകാരന് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ മോണോലിസ അദ്ദെഹത്തിന്റെ അമ്മ തന്നെയായിരുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ പഠനം പറയുന്നത്.
തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതിരുന്ന ആ ദിനങ്ങളില്‍ ഒന്നില്‍ ഞാന്‍ ടോട്ടോച്ചാനിലേക്ക് ഇറങ്ങി ചെന്നു..അതോ എന്നെ തേടിയെത്തിയാതായിരുന്നോ?..അറിയില്ല..