പണ്ട് കോഴിക്കോട് നടന്ന ഒരു ഫുട്ബോൾ മത്സരം വർണിച്ച് അക്കാലത്തെ ഏതോ ഒരു തെരുവുകവി രചിച്ച വരികളാണ്
കുടിയേറ്റങ്ങൾ, അധിനിവേശം എന്നിവകൊണ്ട് വളരെ സങ്കീർണ്ണമായൊരു ചരിത്രമാണ് കേരളത്തിനുള്ളത്. യെഹൂദർ, അറബികൾ, ചൈനക്കാർ
അലക്സാണ്ടർ മൂന്നാമൻ, പൊതുവിൽ 'അലക്സാണ്ടർ ദി ഗ്രേറ്റ്' എന്ന് അറിയപ്പെടുന്ന 'കഥാപാത്രം' ജീവിച്ചിരുന്നതിന് പുരാവസ്തു ഗവേഷകർക്ക് ഇന്ന് വരെ ഒരു തെളിവും കിട്ടിയിട്ടില്ല. എഴുതപെട്ട കഥകളിലും ഛായാചിത്രങ്ങളിലും
ഏകദേശം ഒരു 1575 - മുതൽ 1605 - ൽ തന്റെ മരണം വരെ മുഗൾ ചക്രവർത്തി അബുൾഫാത് ജലാലുദ്ദിൻ മുഹമ്മദ് അക്ബർ പാദ്ഷാ ഘാസി മതനിഷ്ഠമല്ലാത്ത ജീവിതമാണ് നയിച്ചത്. 1575 - ൽ മതസംവാദങ്ങൾക്കു
നിരവധി ചരിത്രപരവും വിശ്വാസപരവുമായ കാരണങ്ങൾ ആണ് ഓരോ ആചാരങ്ങളെയും രൂപപ്പെടുത്തുന്നത്. ലോകത്ത് സ്ത്രീകൾക്ക് നിയന്ത്രണം നിലവിലുള്ള പ്രദേശങ്ങളിൽ
സസ്തനികളില്‍ മരങ്ങളില്‍ ജീവിക്കാന്‍ വേണ്ട അനുവര്‍ത്തന ങ്ങള് ലഭിച്ച പ്രൈമേറ്റ് വിഭാഗത്തിലാണ് മനുഷ്യന് ഉള്‍പ്പെടുന്നത്. ജീവിച്ചിരിപ്പുള്ളവയില്‍ വെച്ച് മനുഷ്യനുമായി ഏറ്റവും ബന്ധപ്പെട്ടവ ആള്‍കുരങ്ങുകളാണ്
രാജ്യത്തിന് പുറത്തേക്കു കുടിയേറുക, അവിടെ ഉള്ള ഭൂമി വെട്ടിപിടിക്കുക, ആ ഭൂമിയിൽ കൃഷി ചെയ്യുക - ഇതാണ് കോളനിവത്കരണത്തിന്റെ വ്യാഖ്യാനം. കൊളംബസ് അമേരിക്കയിലേക്കുള്ള പാത കണ്ടെത്തിയതിന്
പണ്ട്, ആകാശത്ത് പറന്ന് നടക്കുന്ന ‘ഡ്രോൺ’ ക്യാമറകൾ എല്ലാവർക്കും ഒരു കൗതുകമായിരുന്നു. എന്നാൽ, ഇന്ന് ഡ്രോൺ ക്യാമറകളുടെ മുരൾച്ചയ്ക്ക്, പോലീസ് ജീപ്പിന്റെ ശബ്ദത്തോടുള്ള സാദൃശ്യം, അന്നത്തെ ആ കൗതുകം, അവനവന്റെ
തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, എന്റെ മുന്നിൽ കാണുന്നത് കേരളത്തിലെ ഇരുമ്പുയുഗവുമായി ബന്ധപ്പെട്ട ഒരു പ്രദേശത്ത് നിന്നും കണ്ടെത്തിയ ഒരു വാൾ ആണ്. 2000യിരത്തോളം വർഷം മണ്ണിനടിയിൽ കിടന്ന
ഗുജറാത്തിലെ ഭരണാധികാരിയായ മെഹ്മൂദ് ബെഗഡയെ (മഹ്മൂദ് ഷാ 1) കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. 53 വര്‍ഷക്കാലം (1458-1511) നീണ്ടുനിന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വാഴ്ചകളിലൊന്നാണിത്. എന്നാല്‍, അതിന്റെ