മുഷ്ടിയും ചുരുട്ടി മുദ്രാവാക്യവും വിളിച്ചു നടക്കുന്ന/ നടന്ന പെണ്ണുങ്ങളെയൊക്കെ നേരിട്ട് കാണാൻ ധൈര്യമുണ്ടോ സ്ത്രീവിരോധിയായ കാന്തപുരത്തിന്? ഇയാളെ പ്രസവിച്ചത് സ്ത്രീയല്ലേ? പുരുഷനാണോ? പത്താം ക്ലാസിന്റെ പടികടക്കും
“മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്കത്രയും പ്രഹരം നൽകുന്നതുമായിരിക്കും. ഞാൻ ഇടക്കെ India against CAA ഗ്രൂപ്പും മറ്റും കയറിനോക്കാറുണ്ട്.
വ്യാജ വാർത്തകളുടെ മഴക്കാലത്ത് ഒരു മണ്ണിര ഇത്തിരി കൊഴുത്തപ്പോൾ മൂർഖന്റെ വീട്ടിൽ പെണ്ണന്വേഷിച്ചു ചെന്നു, പെണ്ണു കിട്ടാഞ്ഞ മണ്ണിര പറഞ്ഞു മൂർഖൻ തേഞ്ഞൊട്ടി എന്ന്. നമ്പ്യാരുടെ തുള്ളൽ വീഡിയോ കണ്ടപ്പോ അതാണ് തോന്നിയത്!
ചെറിയ കാര്യമല്ല, ഒരു ചാനൽ മേധാവി തന്നെ സംഘപരിവാറുമായുള്ള ചർച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ്! Greatly honoured sir! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനിൽ നമ്പ്യാർ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി...
" ഇന്ന് എന്റെ മകൾ ആക്രമിക്കപ്പെട്ടു, നാളെ ആ സ്ഥാനത്ത് മറ്റൊരാളുടെ മകൾ ആയിരിക്കും. എന്റെ മകൾ ഇടതു പക്ഷത്താണ് നിലയുറപ്പിച്ചത്. എല്ലായിടത്തും ഇടതു പക്ഷ പ്രവർത്തകർ ആക്രമിക്കപെടുന്നുണ്ട് "
ഏഴ് പതിറ്റാണ്ട് കാത്തിരുന്നാണ് ആർ എസ് എസിന് ചെങ്കോട്ടയിൽ കയറാൻ പറ്റിയത്. അത്ര എളുപ്പത്തിൽ അവർ ഒഴിഞ്ഞു പോകില്ല. ഇപ്പോൾ ജെ എൻ യുവിൽ നടന്നതും കുറച്ച് ദിവസങ്ങളായി ഉത്തർപ്രദേശിൽ നടക്കുന്നതുമൊക്കെ
നിയമമായി കഴിഞ്ഞ പൗരത്വ ബില്ലിനോട് എങ്ങിനെ പ്രതികരിക്കും.ഉത്തരം ഗാന്ധിയിലുണ്ട് നിങ്ങൾ തീർച്ചയായും കേട്ടിരിക്കേണ്ടത് സുനിൽ മാഷിന്റെ വാക്കുകൾ പൗരത്വബിൽ പ്രതികരിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യത.
ആസാദിൻ്റെ കൈയിൽ ഒരു വിലങ്ങും ആ വിലങ്ങിൽ നിന്ന് ഒരു ചങ്ങലയും കോർത്ത് ഒപ്പം നടക്കുന്ന പോലീസുകാരൻ പിടിച്ചിട്ടുണ്ട്, കൊടും കുറ്റവാളികളെ കൊണ്ട് പോകുന്നത് പോലെയാണ് പോക്ക്.ആസാദ് ചെയ്ത കുറ്റം ! ഭരണഘടന ഉയർത്തി പിടിച്ച്...
കുട്ടികളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ .ഇരുപതാം തീയതി പൗരത്വ ബില്ലിനെതിരെ പ്രതിഷേധ റാലി കഴിഞ്ഞു വന്ന അച്ഛൻ കൊണ്ടു വെച്ച ബാനറും എടുത്ത് കൂട്ടുകാരെയും കൂട്ടി അവൻ ഇറങ്ങി... മക്കൾക്ക് സല്യൂട്ട് .
ഇന്ത്യൻ ഭരണഘടനക്ക് ഒരു ആമുഖം എന്ന ആശയം ഭരണഘടന നിർമ്മാണ സമയത്ത് മുന്നോട്ട് വച്ചത് ശ്രീ . ജവഹർലാൽ നെഹറു വായിരുന്നു , അതെ നെഹറുവിനെ തന്നെയായിരുന്നു കുട്ടികൾ ചാച്ചാജി എന്ന് വിളിച്ച് റോസാപൂക്കളുമായി കാത്തിരുന്നിട്ടുള്ളത്.