ഇന്ദിരാഗാന്ധിയുടെ അശ്ലീല ചിത്രം വരച്ചു എന്ന ആരോപണത്തിൽ പെട്ട് പത്ത് വയസ്സിൽ എന്റെ വര ജീവിതം അവസാനിപ്പിക്കണ്ടി
ഞാൻ പരിചയപ്പെട്ട മിക്ക കോൺഗ്രസുകാർക്കും നെഹ്റു ഇന്ദിരാഗാന്ധിയുടെ അച്ഛനും നെഞ്ചത്ത് പൂ ചൂടി നടക്കുന്ന ഒരു മനുഷ്യനും മാത്രമാണ്.
കഴിവും പ്രസരിപ്പും പ്രവർത്തനപരിചയവുമുള്ള ഒരു സ്ത്രീക്കുവേണ്ടി ഞാൻ പിന്മാറാൻ തയ്യാറാണെന്ന് പറയാൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിലെ ഏതെങ്കിലും
ലതികാ സുഭാഷിന് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത്തിൽ നിരാശയുണ്ട്, ദുഖമുണ്ട് .താൻ പ്രവർത്തിച്ച പ്രസ്ഥാനം തന്നോട് നീതി കാണിച്ചില്ലെന്ന അവരുടെ വിഷമം മനസ്സിലാക്കാവുന്നതുമാണ്. പക്ഷേ പ്രസ്ഥാനം
കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യൻ ആരെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കെ.കരുണാകരൻ എന്നായിരുന്നെങ്കിൽ ഇനിയെങ്കിലും അത് ഉമ്മൻ ചാണ്ടി എന്നു തിരുത്തണം.
നമുക്കറിയാം സിപിഎം എന്ന പാർട്ടിക്കും അതിന്റെ അണികൾക്കും വിമർശന സ്വഭാവം വളരെ കൂടുതലാണ്. ജനാധിപത്യത്തിൽ അത് സ്വാഭാവികവുമാണ്
ഞാൻ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം
ഈ രണ്ട് ചിത്രങ്ങൾ അരുവിക്കര എം എൽ എ ശ്രി: ശബരീനാഥിന്റെ പകരം വെക്കാനില്ല നേട്ടങ്ങളാണു...!!സംസ്ഥാനമെമ്പാടും ഉത്ഘാടനം ചെയ്യപ്പെടുന്ന ഹൈടെക് സ്കൂൾ കെട്ടിടങ്ങളുടയും കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങളോട്
യുഡിഎഫ് അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഉളുപ്പ് എന്നൊരു വാക്ക് നിഘണ്ടുവിൽ ഉണ്ടെങ്കിൽ അത് ഈ വാക്കുകൾ കേട്ട് നാണിച്ച് തല കുനിച്ചേനെ.
ശ്രീ ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടിട്ട് ഇന്നേക്ക് 20 വർഷമായി എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയുന്നത്. 2001 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റ് സീറ്റ് ലഭിക്കണമെന്ന