മറ്റൊരു രാഷ്ട്രീയ പാർട്ടിയുടേയും സൈബർ വെട്ടുകിളികളും , കെ എം സി സി യുടെ പ്രൊഫൈൽ ചിത്രമിട്ട് വന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞു പോകുന്നവരുടെ മുന്നിൽ ഒന്നുമല്ല! റംസാൻ കാലത്ത് നോമ്പ് നോറ്റ് സമൂഹമാധ്യമത്തിലെ കാണുന്ന...
ഈ മനുഷ്യൻ അമേരിക്കൻ മെത്തേഡ് കേരളത്തിൽ നടപ്പിലാക്കാൻ പറഞ്ഞില്ല.30 ഡിഗ്രിയിൽ കൊറോണ വൈറസ് നശിക്കുമെന്ന് പറഞ്ഞില്ല .മാലിന്യങ്ങളിൽ ജീവിക്കുന്നത് കൊണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധിക്കില്ല എന്നു പറഞ്ഞില്ല
ഒരൊറ്റ പൊട്ട ചോദ്യം ചോദിച്ചതിന്റെ പേരിൽ രമ്യാഹരിദാസിനെ ട്രോളുന്നു എന്നതാണ് കൊറോണ മുന്നണിയുടെ ഏറ്റവും പുതിയ ആരോപണം.സത്യത്തിൽ ഇന്നലെ ഒരു മണിക്കൂർ കൊണ്ട് രമ്യ ഒരു ഡസൻ പൊട്ടച്ചോദ്യങ്ങളെങ്കിലും ചോദിച്ചിട്ടുണ്ട്.
100ദിന കർമ്മപരിപാടികൾ തികയ്ക്കലാണ് ലക്ഷ്യം എന്നു തോന്നുന്നു.ചുറ്റിലും വ്യാധിപടരുമ്പോൾ, ആളുകൾ മരിച്ചു വീഴുമ്പോൾ ഒക്കെ കൂടുതൽ സുരക്ഷിതമായ, പട്ടിണിയില്ലാതെ ജീവൻ നിലനിർത്താം എന്നുറപ്പുള്ള -സ്വന്തം നാട്ടിൽ എത്താൻ സാ
രാജ്യം ലോക്ക് ഡൗണെന്നൊക്കെ ആലോചിക്കുന്നതിനും വളരെ വളരെ മുൻപേ കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചുകൊണ്ട്. അതുണ്ടാക്കാൻ പോവുന്ന സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് സംസാരിച്ചുകൊണ്ട്
എന്തിനാ ഈ നിർഗ്ഗുണങ്ങൾ വന്നു സ്വാതന്ത്ര്യത്തിനു മുന്നെയുള്ള പിച്ചക്കണക്കും കൊണ്ട് കുരയ്ക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല. പിന്നെയാണു ബാലരാമന്റെ പോസ്റ്റ് ഒരു ഫ്രന്റ്കാണിച്ചത്. ശരിയാണു, ധനികയായ ഒരു ഗർഭിണിക്ക്
അതിഥിത്തൊഴിലാളികളുടെ യാത്രക്കൂലിയുടെ പേരിൽ ചെക്ക് ഉയർത്തിയുള്ള കെപിസിസി നാടകം ജാള്യം മറച്ചുപിടിക്കാനുള്ള തട്ടിപ്പ്.
വിപുലമായ ടെസ്റ്റുകൾ ഇല്ലാതെ ഈ യുദ്ധത്തിൽ ജയിക്കാനാവില്ല എന്നത് പരിഹാരോന്മുഖമായി പ്രശ്നങ്ങളെ സമീപിക്കാൻ ശ്രമിച്ച ഒരാളുടെ ഏറെക്കാലത്തെ ഐക്യരാഷ്ട്രജീവിതം കൊണ്ട് അയാൾ ആർജിച്ചെടുത്ത രാഷ്ട്രീയാതീതമായൊരു
എന്റെ ഫേസ്ബുക്ക് വായിക്കുന്ന പലരുടെയും പരാതിയാണ് , ഞാൻ ഇപ്പോൾ ഒന്നും എഴുതുന്നില്ല . അഥവാ എഴുതിയാൽ തന്നെ രാഷ്ട്രീയാധിത പോസ്റ്റുകളും അപരനെ അപഹസിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും ആണെന്ന് . സത്യത്തിൽ അത് സത്യവുമാണ്...
ലോകത്താദ്യമായി വുഹാനിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെടുമ്പോൾ കേരളത്തിൽ വെടിയുണ്ട കാണാതായതിനെപ്പറ്റിയുള്ള വിവാദം തകർക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് തോക്കുകളും നഷ്ട്ടപ്പെട്ടതായി ആരോപണമുയർത്തി മാധ്യമങ്ങൾ അത് ഏറ്റു പിടിച്ച് വിവാദം കൊഴുത്തു, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു