ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1988-ൽ പുറത്തിറങ്ങിയ പിറവി. ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി...
"നിയുക്ത വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള 'കുറവി'നെ അവഹേളിക്കുന്ന പോസ്റ്റുകൾ കണ്ടു.ഈ പറയുന്നവരൊക്കെ ഒരു നാല് വരി ഇംഗ്ലീഷ് ഒന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്ത് നോക്ക്. തെക്കേ ഇന്ത്യക്കാർക്ക്
ഈ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് വിജയാഹ്ളാദങ്ങളുടെ അധികമൊന്നും ചിത്രം ഇത്തവണ സ്ട്രീമിൽ കണ്ടിട്ടില്ല. കോഴിക്കോട് കല്ലൂത്താൻ കടവിലെ ഫ്ളാറ്റിൽ
നിങ്ങൾക്ക് വേണ്ടത് ജനസേവകനായ ജലീലിനെയാണോ 'അതോ ഇഞ്ചിപണം' വീട്ടിൽ സൂക്ഷിക്കുന്ന കള്ളന്മാരെയാണോ ? അതുമല്ലെങ്കിൽ ഐസ്ക്രീം പീഡനവീരന്മാരെയാണോ ?
'ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി' എന്ന് പോസ്റ്റിട്ട കുട്ടി സഖാവ് ആദ്യം അച്ഛൻ സഖാവിന്റെ ശരീരത്തിലേക്കൊന്നു നോക്കണം ... 1999 ലെ ( വർഷം കൃത്യമാണോ എന്ന് സംശയം ഉണ്ട് കൃത്യമല്ലെങ്കിൽ
'കോണ്‍ഗ്രസിനു വേണ്ടി ടി.പി 51 എന്ന സിനിമ പിടിച്ചു. സിനിമയുടെ സാറ്റലൈറ്റ് അവകാശം കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള ചാനല്‍ വാങ്ങി
പുരുളിയ ആയുധക്കടത്ത് എന്തായിരുന്നു എന്ന് ഇന്നത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ഓര്‍മ്മയുണ്ടാകണമെന്നില്ല. ഇന്ത്യക്ക്സ്വാതന്ത്ര്യം
ഇടതിൽ നിന്നും വലതിൽ നിന്നും മനുഷ്യർ ബി ജെ പിയിലേക്ക് ഒഴുകുന്ന ഹീനമായ രാഷ്ട്രീയ കാലഘട്ടമാണിത് ... കോൺഗ്രസിൽ നിന്ന് കെ പി സി സിയിലെ ഉയർന്ന
ബിജെപി പത്രിക തള്ളിയ മൂന്ന് മണ്ഡലങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ഗുരുവായൂരും ദേവികുളവും പതിനഞ്ചു വര്ഷങ്ങളായി തുടർച്ചയായി സിപിഎം എം.എൽ.എ യെയാണ്
സി പി ഐ എം - ആർ എസ് എസ് കൂട്ടുകെട്ടിനെ കുറിച്ച് നുണ രാഷ്ട്രീയ പ്രവർത്തനമാക്കിയ ആർ എസ് എസ് സൈദ്ധാന്തികൻമാരും രാഹുൽ ഈശ്വറും ഒക്കെ പറയുന്നത് കേട്ട് വിശ്വസിക്കാൻ മാത്രമുള്ള രാഷ്ട്രീയ ബോധത്തിലല്ല