നമുക്കറിയാം സിപിഎം എന്ന പാർട്ടിക്കും അതിന്റെ അണികൾക്കും വിമർശന സ്വഭാവം വളരെ കൂടുതലാണ്. ജനാധിപത്യത്തിൽ അത് സ്വാഭാവികവുമാണ്
വാളയാർ കേസിലെ പെൺകുട്ടികളുടെ മരണത്തിൽ പോലീസ് അനാസ്ഥ അന്വേഷിക്കണം എന്ന് പറഞ്ഞ് നടക്കുന്ന നിരാഹാരസമരപ്പന്തലിലെ സകലരെയും
ജനാധിപത്യത്തിന് ഭൂരിപക്ഷം മതി, ബുദ്ധിയുള്ള ഭൂരിപക്ഷം വേണമെന്നില്ല എന്നൊരു ചൊല്ലുണ്ട്.നമുക്ക് നമ്മുടേതായ എല്ലാ ജയങ്ങളും ബുദ്ധി ഇടപെടുന്ന മനോഹരമായ ഒന്നാണ്.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നിലെ ജനാധിപത്യ
തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇടതു മുന്നണി നേടിയ വ്യക്തമായ വിജയം കേരളത്തിലെ പ്രിൻ്റ്- വിഷ്വൽ മീഡിയ ജേണലിസത്തോട് അതിരൂക്ഷമായ ചില മറുപടികൾ പറയുന്നുണ്ട്. അത് പ്രതിപക്ഷമെന്ന വ്യാജേന
സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം വിട്ടിറങ്ങുകയാണ് കോടിയേരി ബാലകൃഷ്ണന്. രോഗബാധിതനായതിനാല്‍ ചികിത്സാര്‍ത്ഥം അവധിയില്‍ പോകുകയാണ് എന്നു പാര്‍ട്ടിയുടെ പത്രക്കുറിപ്പ്
അധികാരവും സമ്പത്തും സ്വാധീനവും വിവേകത്തോടെ വിനിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം കൈവിട്ടുപോകും. ചരിത്രത്തിലും സമൂഹത്തിലും ഒരുപാട് ഉദാഹരണങ്ങളുണ്ട് അതിന്. സി പി എം എന്ന
ഇപ്പോൾ പിടിയിലായ ഒന്നാം പ്രതി മയക്കുമരുന്ന് രാജാവ് അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി കുമരകത്ത് ഒരു നിശാ പാർട്ടി നടത്തിയിരുന്നു.അതും ഈ കോവിഡ് കാലത്ത്..!അത് ഇവിടുത്തെ മാധ്യമങ്ങൾ
വളാഞ്ചേരിയിൽ പത്തൊമ്പതര സെന്റ് സ്ഥലത്ത് കെടി ജലീലിന് ഒരു ചെറിയ വീടുണ്ട്. രണ്ടര പതിറ്റാണ്ടോളമായി പിഎസ്എംഒ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന, ഒന്നര പതിറ്റാണ്ടായി
രാജ്യം കൂടുതൽ ഏകാധിപത്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിനെതിരെ പൊരുതിമുന്നേറാൻ ജനങ്ങൾക്ക് ആശയപരമായ വെളിച്ചവും കരുത്തും പകരേണ്ട ഇടതുപക്ഷം, ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണ്
കേരളത്തിൽ നടക്കുന്നത് ഖുറാൻ വിരുദ്ധസമരമെന്ന് കോടിയേരി.. അതിനെ താങ്ങി അതേ നറേറ്റീവ് മുന്നോട്ട് വയ്ക്കുന്ന സഖാക്കളും സഖാപ്പികളും. കൊള്ളാം മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പറഞ്ഞവർ