സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണത്രേ സാറാസ് എന്ന ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് -- ഒരു പെൺ സുഹൃത്ത് എന്നോട് പറഞ്ഞതാണ്.
ലോകം കണ്ട വ്യക്തിയാണ് സഞ്ചാരി ആയ സന്തോഷ് ജോർജ് കുളങ്ങര. ആ നിലയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കുറച്ചേറെ വാല്യൂ ഉണ്ട്. പക്ഷേ ചില കാര്യങ്ങളോട് അദ്ദേഹത്തോട് യോജിച്ചു കൊണ്ട് വിയോജിക്കേണ്ടി വരും.
രണ്ടോ അതിലധികമോ വ്യക്തികൾ വളരെ അടുത്ത സാമീപ്യത്തിൽ, സാമൂഹികമോ ശാരീരികമോ ആയ ഒറ്റപ്പെടലോടെ കഴിയുമ്പോഴാണ്
അതെങ്ങനെയാണ് താങ്കൾക്ക് സീറ്റ് ഉറപ്പ് കിട്ടുന്നത്? കാരണം എൻട്രൻസ് കഴിഞ്ഞു റാങ്ക് ലിസ്റ്റ് ഇട്ട്, ഇന്റർവ്യൂ കഴിയുമ്പോൾ മാത്രമാണ് സാധാരണക്കാരുടെ മക്കൾക്ക്
ഓർക്കുക, ഒരു മരുന്ന് പുറത്തിറക്കുമ്പോൾ ശത കോടികൾ ആണ് ആർ & ഡി അഥവാ റീസർച്ച് & ഡെവലപ്പ്മെന്റ്ന് ഒരു കമ്പനി അല്ലെങ്കിൽ ഫേം ചിലവാക്കുന്നത്. ഈ പണം ആ കമ്പനിക്ക്
എന്റെ ഒരു സുഹൃത്തിന്റെ അച്ഛനെ പറ്റിയാണ് . റിട്ടയേർഡ് മിലിറ്ററി, അതും ബ്രിഗേഡിയർ ആയിട്ട്. സർവീസിൽ ആയിരുന്നപ്പോൾ ഓർഡർലി ആയിട്ട് 8-10 പേർ ഉണ്ടായിരുന്നു
ആരാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന് ചോദിച്ചാൽ, ഒരു വിരലല്ല 10 വിരല് കൊണ്ടും ചൂണ്ടി കാണിച്ചു കൊടുക്കാം പറ്റുന്ന ഒരു ആളാണ് സഖാവ് സി.കെ ശശീന്ദ്രൻ, ദി റിയൽ കമ്മ്യൂണിസ്റ്റ്.കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും സി.പി.ഐ.എം.
ഇന്ത്യൻ മണി സുമാർ 6000 രൂപ ചിലവുള്ള കോവിഡ് പിസിആർ ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രം നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നാട്ടിൽ എത്തിയതിന് ശേഷം
പ്രിത്വിരാജ് നായകൻ ആയി അഭിനയിക്കുന്ന റിലീസ് ആകാൻ പോകുന്ന 'ജനഗണമന' എന്ന സിനിമയുടെ ഒരു ടീസർ നമ്മൾ മിക്കവാറും പേർ കണ്ടതാണ്. അതിൽ പ്രിത്വിരാജ് ഇങ്ങനെ പറയുന്നുണ്ട്
സർക്കാർ ഖജനാവിൽ നിന്ന് കിട്ടാവുന്നത്ര ഊറ്റിയെടുക്കും. എല്ലാം കാക്കാമാർ കൊണ്ട് പോകുന്നേ എന്ന നിലവിളി ശബ്ദമിടും..