താല്പര്യമുണ്ടോയെന്ന ചോദ്യത്തിന് ഇല്ല അല്ലെങ്കിൽ ഉണ്ട് എന്ന ഒറ്റ ഉത്തരം അപ്പോ കൊടുത്തിരുന്നേൽ ആ വിഷയം അവിടെ കഴിയില്ലായിരുന്നോ? ടീച്ചർ-വക്കീൽ വിഷയത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യം ഇതായിരുന്നു
സ്ത്രീകൾക്ക് നല്ലപേര് സമ്പാദിക്കാൻ ആഗ്രഹമില്ലാതാവുകയും ചീത്ത പേര് കേൾക്കാൻ പേടിയില്ലാതാവുകയും ചെയ്യുന്ന കാലത്ത് ഒരു പറവയെ പോലെ ആകാശത്ത് അവർ പറക്കും
വസ്ത്രവ്യാപാരി ബിനാ കണ്ണൻ ഒരു അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനം വലിയ ഞെട്ടൽ പലരിലും ഉണ്ടാക്കിയിരിക്കുന്നു. താൻ ഫെമിനിസ്റ്റല്ല, ഫെമിനിസ്റ്റുകളെ മാതിരി മുദ്രാവാക്യംവിളിയൊന്നും
ഈ അടുത്ത് സോഷ്യൽ മീഡിയ യിൽ വളരെ പൊതുവായി കാണുന്ന ഒരു വാക്ക് ആണ് പാവാട എന്ന്. പ്രധാനമായി ഏതെങ്കിലും ഒരു ആണ് തുല്യതയെപ്പറ്റിയോ പുരോഗമനപരമായോ പറയമായോ എന്തെങ്കിലും പറഞ്ഞാൽ അയാളുടെ
വീട്ടിലുള്ള ആൺവർഗ്ഗത്തെ നേരെയാക്കാൻ പറ്റാത്തവരാണ് നാട്ടുകാരെ 'ഉപദേശിക്കാൻ' പുരോഗമനവും ഫെമിനിസവുമായി ഇറങ്ങുന്നത്.നിങ്ങളിൽ പലരും ഈ ഡയലോഗ് രഹസ്യമായും പരസ്യമായും പറയുകയോ കേൾക്കുകയോ ചെയ്തിരിക്കും അവരോടായി :-
അനുസരണയുള്ള മക്കളായി വീട്ടില് അടങ്ങിയൊതുങ്ങി ജീവിക്കാനല്ലേ ഈ സഖാക്കളും സംഘികളും ഒക്കെ പെങ്കുട്ടികളോട് പറയുന്നത്.ഞാനൊക്കെ എന്റെ വീട്ടുകാര്ടെ വാക്കും കേട്ട് അടങ്ങിയൊതുങ്ങി ജീവിച്ചിരുന്നെങ്കി പതിനേഴാം വയസില്
ഹെട്രോ സെക്ഷ്വൽ ലൈംഗികതയൊഴിച്ചുള്ള ലൈംഗിക സ്വത്വങ്ങളെ കുറ്റകൃത്യമായും വൈകൃതമായും മനോവൈകല്യമായും നോക്കിക്കാണുന്ന ഒരു സമൂഹത്തിൽ തന്റെ ലൈംഗിക സ്വത്വ നില ഉറക്കെ പ്രഖ്യാപിച്ച ഒരു യുവതി.
അഞ്ജന ഹരിദാസ്, കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി. ഇന്നലെ ഗോവയിൽ ആത്മഹത്യ ചെയ്തു. ഹാജർ കുറവായതിൻറെ പേരിൽ മാസങ്ങൾക്ക് മുമ്പ് കോളേജിൽ നിന്നും പുറത്താക്കി. കോളേജ് ഹോസ്റ്റലിലെ അമിതമായ നിയന്ത്രണങ്ങളേയും, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ശോചനീയ...
ആനിയും സരയൂവും പറഞ്ഞതിലെ അബദ്ധം വോക് ആയ എല്ലാവർക്കും പിടികിട്ടിയതാണ്. ഫെമിനിസം വേണ്ട ഇക്വാലിറ്റി മതിയെന്ന് പറയുമ്പോൾ ഫെമിനിസം തന്നെയാണ് ഇക്വാലിറ്റി എന്ന് മനസ്സിലാക്കാതെയാണ് അവർ സംസാരിച്ചത്.
സ്ത്രീയും പുരുഷനും 'വിവാഹ' കരാർ ഒപ്പുവെയ്ക്കുന്നു. ഒന്നിച്ചു ജീവിയ്ക്കാമെന്ന കരാർ. അതിലൂടെ അവന് 'എൻറെ ഭാര്യയെ' കിട്ടുന്നു. അവൾക്ക് 'എൻറെ ഭർത്താവിനെ' കിട്ടുന്നു. ഇങ്ങനെ രണ്ടുപേർ ഒന്നിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത് 'എൻറെത്' എന്ന സ്വാർത്ഥത താൽപ്പര്യം ഒന്നൂടെ...