ഫിറോസ് കുന്നുംപറമ്പിലിന്റെ ഓഡിയോ ക്ലിപ്പ് വന്നത് എങ്ങനെയാണു്.? അത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ആരെങ്കിലും കൃത്രിമമായി ഉണ്ടാക്കിയതാണോ ? മനുഷ്യസഹജമായ
ഫിറോസ് കുന്നും പറമ്പിൽ ഒരു സ്ത്രീയോട് നടത്തുന്ന സംഭാഷണം തെരെഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നതിനോട് തീരെ യോജിപ്പില്ല
ഫിറോസിന്റെ വിഷയം സ്വകാര്യത ആയിരിക്കാം. എന്നാൽ ജസ്ലയെ വേശ്യഎന്ന് അധിക്ഷേപിച്ച ഫിറോസിനെതിരെ ആരോപണം വരുമ്പോഴും മറ്റുള്ളവർ ആഘോഷിക്കും.
തവനൂർ മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി ശ്രീ. ഫിറോസ് കുന്നുംപറമ്പിലിന്റേത് എന്ന പേരിൽ സ്വന്തം ഭാര്യ കോയമ്പത്തൂർ കല്യാണത്തിന് പോയ സമയത്ത് വീട്ടിൽ
നാല് വർഷങ്ങൾക്ക് മുൻപ് കയ്യിൽ ഒരു വരുമാനവും ഇല്ലാതെ, ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് മാത്രം ഉണ്ടായിരുന്ന ഫിറോസ് കുന്നംപറമ്പിൽ ഇന്നെങ്ങനെ ഒരു കോടി രൂപ കോൺഗ്രസിന് കൈകൂലി കൊടുത്ത് കോൺഗ്രസിലെ നേതാക്കളെ
ഒരു ജോലിയും ചെയ്യാതെ പിരിവെടുത്തു ജീവിക്കുന്ന ഒരുവനെ സ്ഥാനാർത്ഥിയാക്കേണ്ട ഗതികേടിലോ യുഡിഎഫ് ? സേവനം എന്ന പേര് കൊണ്ടൊരു മുഖംമൂടിയിട്ടാൽ
ഫിറോസ് കുന്നംപറമ്പിലിനെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ ചില പിഴവുകളെ ചൂണ്ടിക്കാണിക്കാൻ വരെ പേടിയാണ്.അപ്പോഴേക്കും ചില വാനരക്കൂട്ടം നമ്മുടെ മേൽ ചാടിവീഴും
നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്.
ആ മനസ്സ് നിറയെ നന്മയാണ്. പക്ഷെ, വിഹിതം കൊടുത്തില്ലേൽ ഇക്കാടെ സ്വഭാവം മാറും. ചിലപ്പോൾ തട്ടിക്കളയാൻ വരെ ആഹ്വാനം ചെയ്തു കളയും. മാഞ്ചിയം കൃഷി , തേക്ക്കൃഷി , ആട് കൃഷി തട്ടിപ്പുകൾക്ക് ശേഷം കേരളം...
തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിൽ ദേഹത്ത് പെട്രോളൊഴിച്ച മരിച്ച ദമ്പതികളുടെ ഒറ്റയ്ക്കായ കുട്ടികളെ സംരക്ഷിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ. 2021 ജനുവരി അവസാനം