നന്മ നിറഞ്ഞ സമൂഹ മനസുകളെ ചൂഷണം ചെയ്ത് അവരുടെ രക്തമൂറ്റിക്കിടക്കുന്ന അട്ടകളെ കുറിച്ച് സംസാരിക്കേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. ഭൂമിയിലെ പെറ്റ വയറുകളെ ചോദ്യം ചെയ്യുന്ന ചില പാരസൈറ്റുകൾ ക്യാൻസറിനേക്കാൾ മാരകമായി
ബി.ജെ.പി.യും സംഘ്പരിവാറുമൊന്നും എന്നെ ആക്രമിച്ചിട്ടില്ല. അവരൊക്കെ നല്ല സപ്പോര്‍ട്ടാണ് തന്നത്. കാരണം മതവിശ്വാസികള്‍ക്ക് എന്നെ തള്ളിപ്പറയാനാകില്ല.
താങ്കൾ കാര്യമായി പ്രതികരിച്ചു കണ്ടില്ലെങ്കിലും നാട്ടിൽ ബല്ല്യ ബല്ല്യ പ്രശ്നങ്ങൾ നടക്കുമ്പോൾ ഒരു Charity fraud Buisness ക്കാരൻ "എന്റെ പണി പോയെ.. ഞാൻ 'നെന്മ' നിർത്തിയതോടെ നാട്ടിൽ നന്മ തീർന്നുപോയെ " എന്നൊക്കയുള്ള
വേറെ ആരോ വെച്ചു കൊടുത്ത കാലിന് അവകാശവാദവുമായി ഫിറോസ് അല്പം മുമ്പ് പോസ്റ്റിടുകയും അത് മുക്കുകയും ചെയ്തു....ഫൈസലുമായി ഞങ്ങൾ കോണ്ടാക്ട് ചെയ്ത് സത്യങ്ങൾ മനസ്സിലാക്കി. ഒരു മണിക്കൂർ കോൾ റെക്കോർഡ്
ഒരു യുവതിയുടെ അമ്മയ്ക്ക് ചികിത്സാ സഹായം ആവശ്യമുണ്ടെന്ന് വീഡിയോ ഇടുന്നു. ചാരിറ്റി പ്രവർത്തകർ (അതേ, അങ്ങനെയൊരു വിഭാഗമുണ്ട്) അത് ഷെയർ ചെയ്യുന്നു. 25 ലക്ഷം രൂപയോ മറ്റോ ആണ് ആവശ്യം
ഒരു പെൺകുട്ടിയുടെ ചികിത്സ സഹായമഭ്യർഥിച്ചുകൊണ്ടുള്ള ഒരു വീഡിയോ പുറത്ത് വരുന്നു. രോഗിയായ അമ്മയുടെ ചികിത്സയ്ക്കായി തന്റെ കയ്യിൽ പണമില്ല എന്നതാണ് വർഷയെന്നു സ്വയം വെളിപ്പെടുത്തുന്ന
എക്സൈസിന്റെയും കുറച്ചു സാമൂഹ്യദ്രോഹികളുടെയും കുറച്ചുകാലമായുള്ള മാനസികമായും ശാരീരികമായുള്ള പീഡനത്തെതുടർന്നു പ്രസിദ്ധവാറ്റുകാരൻ തങ്കപ്പൻ ചാരായം വാറ്റ് നിർത്തുന്നു
ഫിറോസ് തന്റെ തെറ്റു തെറ്റു തിരുത്താനൊന്നും പോകുന്നില്ല.അദ്ദേഹം പിന്നേയും പെണ്ണിന്റെ ഡെഫിനിഷന്‍ നിര്‍വചിക്കുകയാണ്.പെണ്ണെണ്ണാല് അടങ്ങിയൊതുങ്ങി. ഭാര്‍ത്താവില്‍ തിരുപതിയായി , പഴക്കൊല പോല്‍ പൊതിഞ്ഞ്
ഫിറോസ് കുന്നുംപറമ്പിൽ ഇന്നലെ ആ പ്രയോഗത്തിന് മാപ്പ് പറഞ്ഞു എന്നറിഞ്ഞു സന്തോഷം. അദ്ദേഹത്തിനെ പോലെ ഒരു വ്യക്തിത്വം ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.
ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മുഹമ്മദ് അഷീൽ രംഗത്ത്.