2015 ല്‍ വളരെയധികം വായിക്കപ്പെട്ട ഒരു പുസ്തകമുണ്ട്. നിസിഡ് ഹജാരിയുടെ(Nisid Hajari) 'മിഡ്നൈറ്റ്സ് ഫൂറീസ്'(Midnight's Furies: The Deadly Legacy of India's Partition) എന്ന പുസ്തകമാണത്. അടുത്തകാലത്ത് ജയ്പൂര്‍
ആദ്യം പറയാനുള്ളത് അധികാരകൊതിയും ദുരയും മൂത്ത് , അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന വെള്ളയും വെള്ളയുമിട്ട ഊച്ചാളികളുടെ നിരയിൽ ആ പേര് എണ്ണരുത് എന്നാണ്.
സ്വതന്ത്ര്യസമര കാലത്ത് ഗാന്ധിജി ഒരു നൂൽപ്പുകാരിയുടെ കഥ പ്രസംഗിക്കുമായിരുന്നു. ഈ സംഭവം പിന്നീട് യംഗ് ഇന്ത്യയിലും പ്രസിദ്ധീകരിച്ചിരുന്നു. ബംഗാൾ പത്രമായ സമചാർ ദർപ്പണിലെ പത്രാധിപർക്ക്
മലബാർ വിപ്ലവത്തിനും വാരിയൻ കുന്നത്തിനും മുസ്ലിങ്ങൾക്കുമെതിരെ വർഗീയ പ്രചരണങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്നത് സംഘ് പരിവാറും അതിൻ്റെ മാധ്യമങ്ങളുമാണ്. രണ്ടാമതായി മുസ്ലിം വിരുദ്ധരായ ഹിന്ദുത്വ
ഗാന്ധിജിയുടെ ആത്മാവ് ഗ്രാമത്തിലെ സ്കൂളില്‍ ഒന്ന് ചെന്നതായിരുന്നു. അവിടെ ഒരു അദ്ധ്യാപകന് ഇന്ത്യന്‍ ചരിത്രം പഠിപ്പിക്കുന്നത് കണ്ട ഗാന്ധിജിക്ക് സന്തോഷമായി.. എന്നാല്‍ ചരിത്രത്തില്‍ തന്നോടൊപ്പം ഇല്ലാത്ത പല പേരുകളും ആ അധ്യാപകന് പറയുന്നത് കേട്ട ഗാന്ധിജി...