ഇന്ത്യയിലെ സ്ത്രീകളുടെ സ്വർണത്തോടുള്ള ഭ്രമം അവസാനിക്കാതെ ഇന്ത്യയിൽ സ്വർണ കള്ളക്കടത്തും കുറയാൻ പോകുന്നില്ല;
'മാവിലായിത്തല്ല്' എന്നൊരു കുഞ്ഞുകഥ വായിക്കാൻ തന്നിരുന്നു അനിൽ വി.ഒ. എന്നൊരു ചങ്ങാതി 1994ൽ. അന്ന് ഞാൻ കണ്ണൂർ എ.എസ്.പി. സോറി, കണ്ണൂർ പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ
കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുകയായിരുന്നു ഞാൻ.ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് ഈ കുറിപ്പ് വൈകിയത്. സഹപ്രവർത്തകരുടെ കൂരമ്പുകളേറ്റ്
സ്വർണ്ണക്കള്ളക്കടത്ത് കേസ് സംബന്ധിച്ച് കേരള സർക്കാരിന് തുടക്കം മുതൽ ഒരു നിലപാടേയുള്ളൂ. ഏതുതരത്തിലുള്ള അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും എന്തൊക്കെ സഹായം വേണമോ
ചാനൽ തള്ളുകളിൽ പുളകംകൊണ്ട യൂത്തനും മൂത്തനും പച്ചക്കൊടിക്കാരനും പറഞ്ഞു "പിണറായി തീർന്നെടാ !"ചട്ടങ്ങളെല്ലാം പാലിച്ച് ശിവശങ്കരനെ സസ്പെൻഡ് ചെയ്തു. അപ്പോൾ അവർ പറഞ്ഞു " ഇനി സസ്പെൻഡ് ചെയ്തിട്ടെന്തു കാര്യം "
ഈ അറ്റാഷെ എന്നു പറയുന്നത് വേറൊരു രാജ്യത്തിന്റെ പ്രതിനിധി ആണ്.. കൊലപാതകം ഒഴിച്ചു വേറൊരു കേസിലും അയാളെ തടഞ്ഞു വക്കാനോ കേസെടുക്കാനോ അകത്തിടാനോ.. നമ്മുക്ക് പറ്റില്ല... അയാളുടെ രാജ്യത്തിന്റെ
അപ്പോള്‍ ഇന്നലെ മുഖ്യമന്ത്രി ചിരിച്ച ആ ചിരിയുടെ കാരണം ഇതായിരുന്നു അല്ലേ ? കള്ളക്കടത്തു കേസിലെ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷാഫിക്കൊപ്പം മനോരമ ചാനലിലെ അയ്യപ്പദാസും മാതൃഭൂമി ചാനലിലെ സ്മൃതി പരുത്തിക്കാടും നില്ക്കുന്ന ചിത്രങ്ങള്‍...
ആ പതിനാലു പേർ ആരൊക്കെയാണ് ? തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസ് അന്വേഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പരാമർശിക്കപ്പെട്ട 14 പേരെക്കുറിച്ചുള്ള
എൻഐഎ അല്ല, ഏത് അന്വേഷണ ഏജൻസിയോ രംഗത്തുവരട്ടെ, അവരെത്രമേൽ രാഷ്ട്രീയമായി നിയന്ത്രിക്കപ്പെട്ടാലും എൽഡിഎഫ് സർക്കാരിലെ ഒരു മന്ത്രിയെയും സ്വർണക്കള്ളക്കടത്തു കേസിലോ അധോലോകബന്ധങ്ങളിലോ
സ്വർണം ജ്വല്ലറികൾക്ക് വേണ്ടി ആയിരുന്നില്ല; തീവ്രവാദത്തിന് വേണ്ടി ആയിരുന്നു- എൻ ഐ എ കോടതിയിൽ .കേസ് എങ്ങോട്ടാണ് പോകുന്നത് എന്ന് എല്ലാവർക്കും പിടി കിട്ടി കാണും. അന്വേഷണം നടക്കുന്ന ഒരു കേസിനെ