ഉണ്ടയിൽ മണി സാർ കുനാൽ ചന്ദിനോട് പറയുന്ന ഡയലോഗ് ആണിത്. അതിജീവനത്തിന് വേണ്ടി അവസാനം വരെ പൊരുതുന്ന പാലസ്തീൻ ജനതയോടും പറയാനുള്ളത് ഇതാണ്. നിങ്ങളുടെ മണ്ണ്
ജന്മം കൊണ്ട് മുസ്ലീമായ അച്ഛന്റെയും ജന്മം കൊണ്ട് ഹിന്ദുവായ അമ്മയുടെയും മകളായ, വിഷുവും റംസാനും ഒരുപോലെ ആഘോഷിക്കുന്നുവെന്ന്
ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഈ ബോർഡ് സ്ഥാപിച്ചിട്ടുള്ള കുഞ്ഞിമംഗലം മല്ലിയോട്ട് ക്ഷേത്രം എൻ്റെ നാട്ടിലാണ്. കണ്ണൂർ ജില്ലയിലാണ്. ഇടതുപക്ഷത്തിന് ആഴത്തിൽ
ആർ എസ് എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ളത് എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? വംശഹത്യകൊണ്ട് രക്താഭിഷിക്തമായ ഗുജറാത്തിലല്ല,ബിജെപിയുടെ അക്രമരാഷ്ട്രീയം അധികാരത്തിലെത്തിയ ഉത്തർപ്രദേശിലല്ല,
മലയാളികൾ എപ്പോഴും പറയുന്നത് സംഘികളും അതുകഴിഞ്ഞാൽ സുഡാപ്പികളും ആണ് വർഗീയ വാദികൾ എന്നതാണ്. എന്നാൽ ഇയാളുടെ മുൻപിൽ സംഘികളും മറ്റുള്ളവരും ഒന്നുമല്ല. അധികാരത്തിന് വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത വ്യക്തിയാണ്
വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. എങ്ങനെ വര്‍ഗീയത വളര്‍ത്താമെന്നും അതിന് വേണ്ടി എന്തും ചെയ്യാന്‍
കേരളത്തിലെ പെണ്മക്കൾ ഉള്ള ഹിന്ദു, ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ സന്ധ്യ ആയാൽ തീ ആണെന്ന് കെ സുരേന്ദ്രൻ മറുനാടൻ അഭിമുഖത്തിൽ. നൂറ്റാണ്ടുകൾക്ക് മുൻപ്, പണ്ട് ആധുനിക സമൂഹമാകുന്നതിനു മുൻപ്
കർഷക സമരത്തിനിടയിൽ മരിച്ച ബൽവീന്ദർ സിംഗിന്റെ മൃതദേഹത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ചതിനെ തുടർന്ന് "ദേശീയ പതാകയെ അപമാനിച്ചു"
കന്നഡ എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ്.ഭഗ്വാനെതിരെയുള്ള അക്രമണം അപലപനീയം. അദ്ധ്യാപകനും എഴുത്തുകാരനും വിവർത്തകനുമായ
ഒരൊറ്റ ട്വീറ്റിലൂടെ പല സെലിബ്രെറ്റികളുടെ ഉള്ളിലും ഉറങ്ങി കിടന്ന ഹിന്ദുത്വയെ എടുത്ത് പുറത്തിട്ട പോപ് ഗായിക .ആർജ്ജവത്തോടെ അവർ ചോദിച്ചൊരു ചോദ്യത്തിന് മുന്നിൽ നിലവിളിച്ചോടുന്ന