നെഹ്‌റുവും രാജ്കുമാരി അമൃത് കൗറും എയിംസും
ചരിത്രത്തിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തിവച്ച എന്നാൽ പിൽക്കാലത്ത് നിശബ്ദമായിപ്പോയ പേരാണ് അമൃത് കൗറിന്റേത്. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രി
ചരിത്രത്തിന്റെ തങ്കലിപികളിൽ രേഖപ്പെടുത്തിവച്ച എന്നാൽ പിൽക്കാലത്ത് നിശബ്ദമായിപ്പോയ പേരാണ് അമൃത് കൗറിന്റേത്. സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രി
1950ൽ പുതുക്കിപ്പണിത സോമനാഥ ക്ഷേത്രത്തിൻറെ ഉദ്ഘാടനത്തിന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് പങ്കെടുക്കുന്നതിനെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ശക്തമായി
ഒരു രാജഗോപാൽ മനസ്സിലാക്കുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ജവഹർലാൽ നെഹ്റു ഇങ്ങനെ എഴുതി. ” ജർമ്മനിയിലെ നാസി പ്രസ്ഥാനത്തിൻ്റെ
ആദ്യം പറയാനുള്ളത് അധികാരകൊതിയും ദുരയും മൂത്ത് , അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന വെള്ളയും വെള്ളയുമിട്ട ഊച്ചാളികളുടെ നിരയിൽ ആ പേര് എണ്ണരുത് എന്നാണ്.
നെഹ്റു ആരായിരുന്നെന്നും ഇന്ത്യയെ പടുത്തുയർത്തിയതിൽ അദ്ദേഹത്തിന്റെ റോൾ എന്തായിരുന്നുവെന്നും ലവലേശം ധാരണയില്ലെങ്കിൽ അതിന്റെ കാരണം ചരിത്രബോധമില്ലായ്മ മാത്രമാണ്
ഒരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ കൂടെ മധുരയിൽ ഒരുറാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു യാത്രമദ്ധ്യെ കാറിൽ വെച്ച് നെഹറു ചോദിച്ചു
നെൽസൺ റോഹ്‌ലാഹല മണ്ടേല. എന്തൊരു മനുഷ്യനാണയാൾ. 27 വർഷം തന്നെ ജയിലിൽ അടച്ചു പീഡിപ്പിച്ച, തന്റെ 45 വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ജീവിതം തടവറക്കുള്ളിലെ ഇരുട്ടിൽ പരിമിതപ്പെടുത്തിയ ദക്ഷിണാഫ്രിക്കയിലെ
1947 ജൂലൈ മുപ്പതാം തീയ്യതി, ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ്, പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്വന്തം കൈപ്പടയിൽ, രാജാജിക്ക് ( സി. രാജഗോപാലാചാരി) ക്ക് ഇങ്ങനെ എഴുതി: “എന്റെ പ്രിയപ്പെട്ട രാജാജി
അയലത്ത് ഒരു മതരാഷ്ട്രവും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഒന്നിച്ച് കിട്ടുന്ന ഏത് ജനാധിപത്യ മതേതര രാജ്യവും അനുഭവിക്കും, ശരിക്കും അനുഭവിക്കും. ജവഹർലാൽ നെഹ്റു തിരിച്ചറിയാതെ പോയതും ഈ യാഥാർത്ഥ്യമാണ്. ഇന്ത്യയുടെ
ഭാഷയും അത് ഉപയോഗിക്കുവാൻ ഉള്ള കഴിവുമായിരിക്കണം മനുഷ്യൻ എന്ന സ്പീഷീസിന്റെ മാർക്ക് ചെയ്യപ്പെടുന്ന ക്വാളിറ്റി. സാമ്രാജ്യങ്ങളെ വരെ സൃഷ്ടിക്കാനും തകർക്കാനും ഫോറം സ്പീച്ചുകൾക്ക് കഴിഞ്ഞിട്ടുണ്ട്