അസാധാരണ കാലത്ത് അസാധാരണ നടപടി എടുക്കാൻ അസാധാരണ ചങ്കൂറ്റം വേണം. അതിനു വേണ്ടത് അലിവുള്ള ഒരു ഹൃദയമാണ്. ബിസിനസ് ലോബികളുടെ എതിർപ്പ്
അമേരിക്കൻ പ്രസിഡണ്ടായി സത്യ പ്രതിജ്ഞ ചെയ്ത ജോ ബൈഡനോ വൈസ് പ്രസിഡണ്ടായ കമല ഹാരിസോ അല്ല ഹീറോ .അത് കാപ്പിറ്റോൾ പോലീസ് ഓഫീസറായിരുന്ന ഗുഡ്മാൻ എന്ന മാന്യ വ്യക്തിയാണ്
ഇത് പോലൊരു നാറിയ പത്ര പ്രവർത്തനം.ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കാനും പാർലിമെന്റ് മന്ദിരം പിടിച്ചടക്കാനും പോയ ഒരു കലാപകാരിയേയാണ് മോർണിംഗ് ഷോയിൽ
നാലു വർഷങ്ങൾക്ക് മുൻപ് ട്രംപിന്റെ വിജയം അംഗീകരിക്കാൻ കോൺഗ്രസ്സിന് വേണ്ടിവന്നത് വെറും നാൽപതു മിനിറ്റായിരുന്നു. എന്നാൽ ഇത്തവണ 15 മണിക്കൂറും
1972 നവംബറിൽ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ബൈഡനു സത്യപ്രതിജ്ഞ ചെയ്യാനുള്ള പ്രായം തികഞ്ഞിരുന്നില്ല. ഫലം വന്നു രണ്ടാഴ്ച കഴിഞ്ഞു മുപ്പതാമത്തെ
1835ല്‍ ആണ് അലെക്സിസ് ദേ ടോക്യോവെൽ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുടെ എക്കാലത്തെയും വിശുദ്ധഗ്രന്ഥങ്ങളില്‍ ഒന്നായ ‘ഡെമോക്രസി ഇന്‍ അമേരിക്ക’ എന്ന ക്ലാസ്സിക് പുസ്തകം എഴുതിയത്
ബൈഡനോട് എനിക്കൊട്ടും ഇഷ്ടം തോന്നിയിരുന്നില്ല'. എഴുപത്തിനാല് കാരൻ കിളവൻട്രമ്പിനെ തോൽപ്പിക്കാൻ എഴുപത്തെട്ട് കാരൻ കിളവൻ'ബൈഡൻ,ഇത്രയും വല്യ ഇല്ലത്ത് ഒരു അയിലത്തല എടുക്കാനില്ലേ
ജോസഫ് റോബിനെറ്റ് ബിഡൻ ജൂനിയർ 1942 നവംബർ 20 ന് പെൻസിൽവാനിയയിലെ സ്ക്രാന്റണിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ജനിച്ചു. കാതറിൻ യൂജീനിയ "ജീൻ" ബിഡൻ (നീ ഫിന്നെഗൻ) , ജോസഫ് റോബിനെറ്റ്