നദി എന്ന് സ്വയം വിളിക്കുകയും ആരാധകരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യുന്ന നാദിർ എന്ന വ്യക്തിക്ക് ഗുൽമോഹർ എന്നൊരു വിളിപ്പേര് കൂടി ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. കുന്നംകുളം ടൗൺഹാളിൽ
പ്രിയ ബൽറാം, പ്രിയ ഷാഫി...വിജയൻറെ "ആറുമണിതള്ള്" ഒരുപാട് മനുഷ്യർക്ക് സാന്ത്വനവും ആശ്വാസവും, ആത്മവിശ്വാസവുമായിരുന്നു. മുൻപരിചയമില്ലാത്ത ഒരു മഹാമാരിയെ നേരിടുന്ന സാധാരണക്കാരായ മനുഷ്യർക്ക് കൗൺസിലിംഗും അദ്ധ്യാപനവുമായിരുന്നു.