ലോക്ക് ഡൌൺ ഇളവുകൾ ഇന്ന് വരുമെന്ന് കേൾക്കുന്നു. വൈകിയാണെങ്കിലും വളരെ നല്ലത്. ആളുകൾ പണിക്ക് പോയി തുടങ്ങട്ടെ. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് ചലിക്കട്ടെ. ഒപ്പം കർശനമായി
ബ്രിട്ടീഷുകാർക്ക് അവരുണ്ടാക്കിയ നിയമത്തോട് മതിപ്പുണ്ടായിരുന്നു, അതിനെത്ര പിഴവുകളുണ്ടായാലും. നിയമം പാലിച്ചില്ലെങ്കിൽ നാട്ടിൽ ചോദ്യമുണ്ടാകുമെന്നവർക്കറിയാം
സിന്ധു ബോർഡറിൽ മാത്രം പരേഡ് നടത്താൻ അനുമതി കൊടുത്തു, അതും 12 മണിക്ക് ശേഷം. പക്ഷെ രാവിലെ എട്ടു മണി മുതൽ കർഷകർക്ക് ആവോളം കയ്യയച്ചു സഹായിച്ചു കുപ്രസിദ്ധ ദില്ലി പോലീസ്.
തൊഴിലാളികളായ രാഷ്ട്രീയം ഇല്ല എന്ന് പറയുന്നവരും കർഷക സമരങ്ങളെയും തൊഴിലാളി സമരങ്ങളേയും ഒക്കെ പുച്ഛിക്കുന്നവരും എല്ലാം ഇവിടെ കംഓൺ. ആഹ്ലാദിപ്പിൻ. എല്ലാ തൊഴിലാളികളെയും
സുരരയ് പോട്ര് എന്ന ഇന്നിറങ്ങിയ സൂര്യ പടം കണ്ടതിനു ശേഷമാണ് എയർ ഡെക്കാണിനു ഇങ്ങനെ ഒരു കഥയുണ്ടെന്നു അറിയുന്നത്. കുറച്ചു വായിച്ചപ്പോ മനസിലായി ഞാൻ ഉദേശിച്ചതിനെക്കാളും ഇൻസ്പൈറിങ്
ഒരു ഇന്ത്യൻ വംശജ അമേരിക്കൻ ഐക്യനാടുകളിലെ വൈസ് പ്രസിഡന്റ് ആകുമ്പോഴും മറ്റൊരു ഇന്ത്യൻ വംശജ ന്യൂസീലൻഡ് മന്ത്രി ആകുമ്പോഴും ഇന്ത്യക്കാർക്ക് വലിയ അഭിമാനമാണ്. എന്നാൽ അതൊന്നു
രാഹുൽ ഗാന്ധി ഇപ്പൊ ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കണം എന്നുണ്ട്. പക്ഷെ അതിൽ കാര്യമുണ്ടെന്നു ഒരു പ്രതീക്ഷയും എനിക്കില്ല. വലതുപക്ഷക്കാർ എങ്ങനെയൊക്കെ ആയാലും കുറഞ്ഞത്
ലോക്ക് ഡൌൺ അധികാരികളുടെ കയ്യിലെ അധികാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള വടി ആകുന്നോ എന്ന് നല്ല സംശയം തോന്നിതുടങ്ങുന്നു. തിരുവനന്തപുരത്തെ രണ്ടു പ്രധാന സ്ഥലങ്ങളായ കരമനയും കവടിയാറും ഈ ആഴ്ച പൂട്ടി ഇട്ടത് പ്രത്യേകിച്ചു
മെയ് 9നു 62000 കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്തു ഇന്ന് മെയ് 22നു ഒന്നേകാൽ ലക്ഷത്തോളം കേസുകൾ. അതായത് പതിമൂന്നു ദിവസം കൊണ്ട് ഇരട്ടിച്ചു, മെയ് 9ലെ കണക്കു പ്രകാരം ആണേൽ 11 ദിവസം കൊണ്ട് ഇരട്ടിക്കും
കോവിഡ് കണക്കുകളിൽ ചൈന കൃത്രിമത്വം കാണിച്ചു എന്നത് ഇപ്പോഴും കേൾക്കുന്നതാണ്. അതെ പറയുന്നതിൽ നൂറു ശതമാനവും ശെരിയാകാം, കാരണം ചൈന ഒരു ജനാധിപത്യ രാജ്യമല്ല. അതുകൊണ്ട് തന്നെ മറ്റു ജനാധിപത്യ രാജ്യങ്ങളിലെ