ജനാധിപത്യ ഭരണവും മനുഷ്യർ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവിൽ വന്നിട്ട് 71 വർഷമായിട്ടും 'രാജകുടുംബ'വും പരിഗണനയും ഒക്കെ ഇപ്പോഴുമുണ്ട്. അതില്ലെന്ന് ആരും പറയരുത്
അല്പം അരാഷ്ട്രീയ കാഴ്ചപ്പാടോടെ കുറച്ച് അപ്രിയ സത്യങ്ങൾ പറയട്ടെ. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം കഴിഞ്ഞ സ്ഥിതിക്ക് ഇനി ആര് ജയിച്ചാലും
ആയുർവേദ ഡോക്ടർമാർക്ക് വേണ്ടത്ര പരിശീലനം കൊടുത്താൽ അവർ സർജറി ചെയ്യുന്നതിൽ തെറ്റില്ല എന്ന് ആരോഗ്യമന്ത്രി ഷൈലജ പറഞ്ഞതായി വാർത്ത കണ്ടു. കൃത്യമായ നിരീക്ഷണമാണ് മന്ത്രിയുടെ. എന്താണീ
വെറുതെയിരുന്ന് സമയം കളയാൻ വയ്യാഞ്ഞിട്ടല്ലല്ലോ. ലോകത്ത് എല്ലാ മനുഷ്യരും ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാനാണ്. ശമ്പളമില്ലാതെ മനുഷ്യരെ കൊണ്ട് ജോലി ചെയ്യിക്കുന്ന ഒരേ ഒരാളെയേ എനിക്കറിയാമായിരുന്നുള്ളൂ, അത് ചക്കച്ചാംപറമ്പിൽ ജോയിയുടെ പോണ്ടിച്ചേരിയിലുള്ള ലാസർ എളേപ്പൻ മാത്രമായിരുന്നു.പക്ഷെ,...
കോടിക്കണക്കിന് രൂപ മുതൽ മുടക്കി കെട്ടി പൊക്കിയ വിദ്യാഭ്യാസ കച്ചവടം ആകെ തകർക്കുന്ന സംവിധാനം ആണ് online വിദ്യാഭ്യാസ രീതി. ഇതു ഇല്ലാതെ ആക്കുന്നത് നിലവിൽഉള്ള സാംബ്രദായിക പഠനരീതികളെയാണ്
എന്തൊക്കെ കുറ്റങ്ങളും കുറവുകളും പ്രതിപക്ഷവും മറ്റും ചൂണ്ടി കാണിക്കുന്നുണ്ടെങ്കിലും കേരള സർക്കാർ ഈ ദുരന്തകാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. സർക്കാരിൻറെ ഭാഗത്തു
കൊറോണക്കാലത്തെ രാഷ്ട്രീയ വിമർശനങ്ങളിൽ പ്രസക്തമായിത്തോന്നിയ ഒന്ന് 75000 രൂപക്ക് 100 ടർക്കി ടവ്വൽ പർച്ചേസ് ചെയ്തതുമായി ബന്ധപെട്ട വിവാദമാണ്. ഒരു പൊതുമേഖല സ്ഥാപനത്തിൽ നിന്നും പ്രസ്തുത ടവ്വൽ വാങ്ങിയത്
കാലങ്ങളായി അന്യദേശത്ത് കിടന്നു കഷ്ടപ്പെട്ട് പണിയെടുത്ത് മനം മടുത്ത് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ വന്‍ പുനരധിവാസ പദ്ധതികള്‍ ഒരുക്കുന്നു..!!!