ഒരു നാട് മുഴുവൻ മുറ്റത്ത് വന്ന് പൂക്കളായി നിരന്നിരിക്കുന്ന ഒരു ആഘോഷമായിരുന്നു ഒരുകാലത്ത് ഞങ്ങളുടെ ഓണപ്പൂക്കളം...ഓരോ വീടിന്റെയും
സിറാജ് ദിനപ്പത്രം തിരുവനന്തപുരം ലേഖകൻ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അരങ്ങേറിയ നാടകങ്ങൾ കേരളം കണ്ടതാണ്. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് 02/08/2019 ന് രാത്രി ബഷീറിനെ
കോവിഡ് എന്ന ലോക മഹാദുരന്തത്തിനിടയിൽ സർക്കാർ ചുങ്കപ്പാതക്ക് വേണ്ടി ജനങ്ങളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നു. മലപ്പുറത്തെ പടിക്കൽ നിന്നുളള കാഴ്ച്ചയാണ് വീഡിയോയിൽ. കോവിഡ് ഭീതിയിൽ ആരാധനാലയങ്ങളിൽ
സ്വർണം ജ്വല്ലറികൾക്ക് വേണ്ടി ആയിരുന്നില്ല; തീവ്രവാദത്തിന് വേണ്ടി ആയിരുന്നു- എൻ ഐ എ കോടതിയിൽ .കേസ് എങ്ങോട്ടാണ് പോകുന്നത് എന്ന് എല്ലാവർക്കും പിടി കിട്ടി കാണും. അന്വേഷണം നടക്കുന്ന ഒരു കേസിനെ
1970 കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്ന സ്ത്രീകളുടെ ഗാലറിയിൽ നിന്നുള്ള ഒരു ചിത്രമാണിത്. അന്ന് കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീമുദ്ദിന്റെയും ഗോൾ കീപ്പറായിരുന്ന
ഒന്നും രണ്ടും ദിവസം കൊണ്ടുണ്ടാകുന്നതല്ല. വളരെ നീണ്ട പ്രക്രിയകളിലൂടെ രൂപപ്പെടുന്നതാണ്. പാരമ്പര്യവും ചരിത്രവും സംസ്കാരവുമൊക്കെ ഓരോ ഘട്ടത്തിൽ എഴുതിച്ചേർക്കപ്പെടും. അത്തരമൊരു കാർഡുമായാണ് ഓരോ കുടുംബവും
ഇതെന്താണെന്ന് അറിയാത്തവരുണ്ടാകില്ല.. ഒരുപക്ഷെ ഇന്ന് ചിലപ്പോൾ കുട്ടികൾ ഒഴിച്ച്! തേച്ചു കുളിപ്പിക്കാനും മറ്റും ഇതിലും സൂപ്പറായ ഒരു ഐറ്റം വേറെയുണ്ടാവില്ല!
കോൺഗ്രസിനെ നന്നാക്കാനായി ധാരാളം ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകളുമായി പൊരുത്തപ്പെടാനാകാത്ത ലിബറലുകൾ ഇപ്പോഴും ഒരു നന്നാക്കിയ കോൺഗ്രസ്സിൽ അവരുടെ
തമിഴ്നാട്ടിലെയും കർണാടകത്തിലെയും കരിമ്പ് പിഴിഞ്ഞു കലക്കി ഉണ്ടാക്കുന്ന നാലാം കിട സ്പിരിറ്റാണ് കേരളത്തിലെ ഡിസ്ലറികൾ മദ്യം ഉണ്ടാക്കാൻ കേരളത്തിലേക്ക് കൊണ്ടുവരുന്ന സ്പിരിറ്റ്.ഏതാനും ദിവസത്തേക്ക് മൃതദേഹങ്ങൾ ചീയാതിരിക്കാൻ
തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡിൽ പട്ടിണിയിൽ കഴിയുന്ന ഒരു കുടുംബം. ആഹാരം കഴിക്കാനില്ലാത്തതിനാൽ വിശപ്പകറ്റാൻ കുഞ്ഞ് മണ്ണ് വാരിത്തിന്നതായി വാർത്തകൾ വന്നിരുന്നു. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിനീതാ വിജയൻ ആ വീട് സന്ദശിച്ചതിനെ കുറിച്ച് തയ്യാറാക്കിയ കുറിപ്പ്.