എത്ര സങ്കടകരമായ അവസ്ഥയാണ് റബ്ബേ. കോവിഡ് ബാധിച്ച് അൽനൂർ ഹോസ്പിറ്റലിൽ നിന്നും ഒരു മയ്യിത്ത് ഏറ്റു വാങ്ങുന്ന സമയത്ത് മയ്യിത്ത് കിടക്കുന്ന ഫ്രിസർ ഡോർ തുറക്കാൻ ശ്രമിക്കുന്നതിന് ഇടെയാണ് തൊട്ടടുത്ത
കൊറോണ വന്നാലും വന്നില്ലേലും നമ്മൾ എല്ലാം ഇന്നല്ലേൽ നാളെ ഏതേലും ഒരു കാരണത്താൽ മരിക്കും. അതിന് അർഥം കൊറോണയെ നേരിടാനായി സാമൂഹിക അകലം പാലിക്കുന്നതും മാസ്ക്ക് ധരിക്കുന്നതും അടക്കം യാതൊരു
വീടെന്നാൽ പലർക്കും പലതാണ്: ജീവിതപോരാട്ടത്തിലേറ്റ പരിക്കുകൾ ഊതിയാറ്റി വീണ്ടുമൊരു യുദ്ധത്തിനിറങ്ങാൻ റീചാർജ് ചെയ്യാനുള്ള ഇടമാണ്, പരാജയങ്ങളുടെ കാറ്റു വീഴ്ചകളിൽ കടപുഴകി വീഴുമ്പോൾ സ്നേഹത്തിന്റെ വെളിച്ചം കെടുത്താതെ
ലോക്ക്ഡൗൺ തുടക്കം മുതലേ എനിക്ക് എതിർപ്പായിരുന്നു. എന്നാൽ അപ്പോഴൊന്നും അതിനെ എതിർത്ത് പോസ്റ്റിടാൻ കഴിയുമായിരുന്നില്ല. ചിലപ്പോൾ കേസെടുത്ത് ജയിലിലടച്ചേക്കാം എന്നതായിരുന്നു അവസ്ഥ
കാല്‍നടയായി സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുകയും റോഡുകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും നല്കാന്
മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട കോളറയുള്ള വീട്ടിൽ? അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ്
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ കഴിയുമെങ്കിൽ മാത്രം ഇന്ത്യൻ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്താൽ മതിയെന്നും ഖത്തർ. ഇല്ലങ്കിൽ അവരെ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാൻ തയ്യാറാണെന്നും ഖത്തർ വ്യക്തമാക്കി
ലേറ്റസ്റ്റ് ഒരു വാർത്ത പറയാം.ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് ആദ്യ ഫ്ലൈറ്റ് പറന്നു. മുംബൈയിൽ സ്ഥിര താമസക്കാരായ, ഒരേ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികൾ ആണ് അതിൽ പോകാൻ വേണ്ടി അപേക്ഷിച്ചിരുന്നതെങ്കിലും രണ്ടു പേർക്കു മാത്രമേ സീറ്റ്...
കോവിഡിനെതിരായ ആഗോള യുദ്ധരംഗത്താണു നാമെല്ലാമെന്നാണല്ലോ ബുദ്ധിജീവികൾ പറയുന്നത്. ഞാനൊരു ആരോഗ്യ വിദഗ്ധ യോ സാമ്പത്തിക ശാസ്ത്രജ്ഞയോ അല്ല.. ഒരു സാധാരണ മനുഷ്യജീവി എന്ന നിലയിൽ ഉരുത്തിരിഞ്ഞ
ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ. പകർച്ചവ്യാധിയുടെ പേരുപറഞ്ഞ് യുപി, മധ്യപ്രദേശ് സർക്കാരുകൾ