എത്ര പ്രാവശ്യം കണ്ടു എന്നതിന് ഒരു കയ്യും കണക്കും ഇല്ല.പാട്ടാണോ വിഷ്വൽസ് ആണോ കൂടുതൽ നന്നായത് എന്ന് പറയാൻ പറ്റാത്ത വിധം ട്രാക്കിനോട് ബ്ലെൻഡ് ആയ വീഡിയോ
നാലു വർഷം മുമ്പ് സംവിധായകൻ ഹരിഹരനെ ആദരിക്കുന്ന ചടങ്ങ് ,അദ്ദേഹത്തിന്റെ നഖക്ഷതങ്ങളിലെ ഏറ്റവും മികച്ച ഗാനം ആലപിക്കാൻ സ്റ്റേജിലെത്തിയ
റോജയിലൂടെ തന്റെ സിംഹസനം തമിഴ് സിനിമാ സംഗീതത്തിനുമേൽ വലിച്ചിട്ടിരുന്ന AR റഹ്മാൻ എന്ന സംഗീതജ്ഞൻ, ഒരേ സമയം ഇവിടെ ഒരു പുത്തൻ സംഗീതാസ്വാദന
ലോകമൊട്ടാകെ അലയടിച്ച ഗാനം. ഈ ഒരു ഗാനത്തിലൂടെയാണ് A R റഹ്മാൻ എന്ന ഇതിഹാസത്തെ ലോകം തിരിച്ചറിഞ്ഞത്. അതിന് മുൻപേ,പരസ്യ ഗാന രംഗത്തും, ദിലീപ് എന്ന ചെറിയ
അവസരങ്ങൾ കിട്ടാതെ കഴിവുകൾ മുരടിച്ചുപോയ എത്രയെത്ര പേരുണ്ടാവും ഇവിടെ. ഒറിജിനലിനേക്കാൾ ഭംഗിയായി പാടി തെളിയിക്കാൻ കഴിവുള്ളവരുണ്ട് . ആരാലും ശ്രദ്ധിക്കപ്പെടാതെ
ശ്യാം.....എൺപതുകളുടെ ആദ്യ പകുതിയിൽ മലയാളസിനിമാ സംഗീതത്തിലെ സമാനതകളില്ലാത്ത 'numero uno'. അന്ന് ശ്യാം സംഗീതം നൽകിയ പാട്ടുകൾ ഓർമിച്ചെടുക്കുന്നതിലും
സ്വന്തം പാട്ട് മറ്റൊരാൾ പാടി കേൾക്കുമ്പോൾ എന്ത് വികാരമാണ് തോന്നുക? "സന്തോഷം മാത്രം. പാട്ട് ഹൃദയപൂർവം ആസ്വദിക്കും. പാടിയ ആളെ അപ്പോൾ
പാട്ടുകൾക്ക് ഒരു പ്രേക്ഷകനെ തിയ്യേറ്ററുകളിൽ എത്തിക്കാൻ പറ്റുമോ.. ? ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരു കറുത്ത ലാൻസറുമായി തമിഴ്നാട്ടിലെ ഒരു പയ്യൻ കുറച്ചു
കോവിഡിന്റെ തുടക്കകാലത്ത് മലയാളികൾ ഏറെ ആസ്വദിച്ച ഒരു വീഡിയോ ഉണ്ടായിരുന്നു. ആ ഒരൊറ്റ വീഡിയോ കൊണ്ടുതന്നെ പെർഫെക്ട് എന്ന വാക്കിന്റെ ഗ്രാൻഡ് അംബാസഡർ
സംഗീതമേതായാലും ആസ്വദിക്കുവാൻ പാട്ടുകാരനായിരിക്കണമെന്നില്ല, ഭാഷ അറിയണമെന്നില്ല. പാടുന്നയാൾ കണ്മുന്നിലില്ലെങ്കിൽപ്പോലും കാഴ്ചക്കാരന് അല്ലെങ്കിൽ