ഒരു സിനിമാ/സംഗീത വ്യവസായത്തെ തന്നെ നിയന്ത്രിക്കുന്ന നിലയിൽ താരപ്പകിട്ടോടെ, ഇതിഹാസതുല്യമായ പരിവേഷത്തോടെ നില നിന്നു പോരുക, എന്നാൽ തികച്ചും അപ്രതീക്ഷിതമായി വേറെ താരോദയങ്ങളുണ്ടാവുക്, മുൻനിരയിൽ നിന്നും മാറ്റി നിർത്തപ്പെടുക.
എത്രയെത്ര രചനകളുടെയും, ഈണങ്ങളുടെയും തമ്പുരാക്കന്മാരിലൂടെ ഓർമ്മകൾ നിലനിൽക്കുമ്പോഴും ചിലനേരങ്ങളിൽ ചിലർ പുതുതായി നമ്മിലേക്ക് വന്നുചേരും. വ്യത്യസ്തമായ രചനകളിലൂടെയോ, ഈണങ്ങളിലൂടെയോ
സോഷ്യൽ മീഡിയയിൽ ആര്യ ദയാൽ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണന്ന് നടിയും ഗായികയുമായ രേവതി സമ്പത്ത്.
സാധാരണ ഞങളുടെ സിനിമകൾക്ക് മ്യൂസിക് ചെയ്യുന്നത് ശ്യാം, ഔസേപ്പച്ചൻ തുടങിയവരാണ് പക്ഷേ എനിക്ക് ഈ സിനിമയിൽ ഇളയരാജയെ കൊണ്ട് മ്യൂസിക് ചെയ്യിപ്പിക്കണം എന്ന ആഗ്രഹം തോന്നി. മുമ്പ് ഇളയരാജ
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കരുണ പ്രോഗ്രാം നടക്കുകയാണ്.അൽഫോൻസ് , ബിജിപാൽ , ഷഹബാസ് അമൻ , ഗോപി സുന്ദർ , സിതാര , ജ്യോത്സന , ജോബ് കുര്യൻ ,ഗോവിന്ദ് വസന്ത തുടങ്ങി പ്രതിഭകൾ തങ്ങളുടെ
മാനസികമായ ഐക്യം തന്നെയാണ് ശരിയായ സുഹൃദ്ബന്ധത്തിനു നിദാനം . അത് പലപ്പോഴും കൂട്ടായ പ്രവർത്തനങ്ങളിലേക്കും തിരിയും. ബിസിനസ് രംഗങ്ങളിൽ അങ്ങിനെ വിജയിച്ചവരെത്ര ! സാഹിത്യരംഗത്തും
ലാളിത്യമാർന്ന രചന, ഈണം. വശ്യമായ ആലാപനം. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ എം ജി ശ്രീകുമാറിനൊപ്പം ``അഗ്നിപ്രവേശ''ത്തിലെ ``രാത്രിമലരിൻ ആർദ്രമിഴിയിൽ അലിയും ചന്ദ്രകിരണം'' എന്ന പ്രണയയുഗ്മഗാനം
വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഗാനങ്ങൾ രചനയിലും സംഗീതത്തിലും മികവ് പുലർത്തിയവ ഏറെയുണ്ട് മലയാള സിനിമയിൽ. അതി വൈകാരികത കലർത്തിയും ചിലത് ..വിരഹം, തനിച്ചാവൽ തുടങ്ങിയവ ചിത്രീകരിക്കുന്ന
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല. അവഗണന മടുത്തിട്ടാണ്
ഒരൊറ്റ പാട്ടിലൂടെ പ്രസിദ്ധി നേടിയവരുണ്ട് സിനിമാ ലോകത്ത്. എഴുതിയവരിൽ പ്രസിദ്ധരും അപ്രസിദ്ധരും ഉണ്ടാവാം. അവരവർ തിളങ്ങി നിൽക്കുന്ന