വിഭജനത്തിന്റെ മുറിവുകൾ… കടപ്പാട് : Pc Ashraff 1947, സെപ്തംബർ അമ്പത്തിയഞ്ചുകാരനായ ഭൂട്ടാസിംഗ് 1947-ലെ ഒരു സെപ്തംബർ സായാഹ്നത്തിൽ വയലിൽ ജോലി ചെയ്ത് നിൽക്കവേ, തന്റെ പിന്നിൽ ഭയക്രാന്തമായ ഒരു നിലവിളി കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത്...
ഈ ഫോട്ടോ നോക്കൂ, എത്ര മനോഹരമാണ് ഈ കാഴ്ച്ച! Sudha Menon സോഷ്യൽ മീഡിയയിൽ എഴുതിയത് ജനിച്ചു വളര്‍ന്ന ദേശവും, തെരുവും, വീടും ഒരു നോക്ക് കാണാന്‍ വേണ്ടി പൂനയില്‍ നിന്നും പാകിസ്ഥാനിലെ റാവല്‍പിണ്ടി വരെ...
അമേരിക്കൻ സൈന്യം അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെ താലിബാൻ ഉയർത്തെഴുന്നേൽക്കും എന്നത് ഉറപ്പായി. അവർക്ക് അമേരിക്കയുടെയും
പിൽക്കാലത്ത് രാജ്യാതിർത്തികൾ ഭേദിച്ച് സൗത്ത് ഏഷ്യ മുഴുവൻ മനസ്സ് കീഴടക്കാൻ തക്ക സ്നേഹവും മുഴക്കവും ആ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നു. ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വളരെ മോശമായതിൽ
ഇന്ത്യയും പാകിസ്ഥാനും മുൻകാല വൈരാഗ്യം മറന്ന് കശ്മീർ പ്രശ്നം പരിഹരിച്ച് മുന്നോട്ട് നീങ്ങണം എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവന ഇന്ത്യൻ മാധ്യമങ്ങൾ
2015 ല്‍ വളരെയധികം വായിക്കപ്പെട്ട ഒരു പുസ്തകമുണ്ട്. നിസിഡ് ഹജാരിയുടെ(Nisid Hajari) 'മിഡ്നൈറ്റ്സ് ഫൂറീസ്'(Midnight's Furies: The Deadly Legacy of India's Partition) എന്ന പുസ്തകമാണത്. അടുത്തകാലത്ത് ജയ്പൂര്‍
ഇന്ത്യ വിഭജന സമയത്ത് അമൃതസറിൽ നിന്ന് ലാഹോറിലേക്ക് ഒരു ട്രെയിൻ പുറപ്പെട്ടു.എട്ടു മണിക്കൂറിനു ശേഷം അതിൽ യാത്ര ചെയ്തിരുന്ന ഭൂരിഭാഗം ആളുകളും കൊല്ലപ്പെടുകയോ അക്രമിക്കപെടുകയോ ചെയ്തു.
അർണബ് ഗോസ്വാമിയുടെ പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകൾ ലോകത്തിന് മുന്നിൽ ഒരു കാര്യം വളരെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ
'നൗഷേര സിംഹം' - ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്. രാജ്യം ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത വീരപുത്രന്. 1947-48 കാലത്തെ ഇന്ത്യാ–പാക് യുദ്ധത്തില്‍
കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. പാകിസ്ഥാനിലാണു സംഭവം. ഇവിടെ 100 വര്‍ഷത്തിലേറെയായി ഒരു ആൽമരം അറസ്റ്റിലാണ്. നാലു പാടും ചങ്ങലകൾ കൊണ്ടു