ജിവിതത്തിൽ ജേഷ്ഠാനുജന്മാരായിരുന്ന ഈ രണ്ടുപേർ സിനിമയിലും ജേഷ്ഠാനുജന്മാരായി ഒന്നിലധികം തവണ വന്നിട്ടുണ്ട്... ശ്രീരാമപട്ടാഭിഷേകം
1989 ജനുവരിമാസം മാതൃ ഭൂവിൽ കുഴിയുണ്ടാക്കി എന്നെ നിർമിക്കുമ്പോൾ ഞാൻ ഈ ലോകത്തിന്റെ നെറുകയിലായിരുന്നു
ഞാൻ സംവിധാനം ചെയ്യുന്ന 'വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം.ഈയടുത്ത് അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് വി.ആർ.ഗോപാലകൃഷ്ണൻ
നൂറോളം ചിത്രങ്ങളിൽ നായകനാവുക. അതിൽ ഭൂരിപക്ഷവും ഹിറ്റാവുക. ഒരു പതിറ്റാണ്ട് സൂപ്പർതാരപദവിയിൽ നിൽക്കുക
1975ലെ വിഷു റിലീസ് ചിത്രമായിരുന്നു 'പിക്നിക്'. എസ്.എൽ.പുരം സദാനന്ദൻ രചിച്ച് ശശികുമാറെന്ന അക്കാലത്തെ ഹിറ്റ് മേക്കറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ സിനിമ
എൺപതുകളുടെ തുടക്കത്തിലൊക്കെ നസീർസാറിനു കൈനിറയെ പടങ്ങളാണ്. ഡേറ്റ് മൊത്തം പല സംവിധായകർക്കും വീതിച്ചു നൽകി അദ്ദേഹം ഓടി നടന്നു പടം തീർക്കുന്ന കാലം. അന്ന് തിരക്കുള്ള മറ്റൊരു സംവിധായകനാണ്
മലയാളികളുടെ മനസ്സിലെ നായകസങ്കല്പമായിരുന്നു പ്രേംനസീർ, അന്നും ഇന്നും എന്നും മലയാളിയുടെ നിത്യവസന്തം.
സിനിമ ജീവിതത്തിൽ മറക്കാൻ കഴിയാത്ത വ്യക്തി ആരെന്നു ചോദിച്ചാൽ എന്നും ഞാനോർക്കുന്നത് ആദ്യം നസീർ സാറിനെയാവും. സ്വരഭേദങ്ങളിൽ എഴുതിയതാണെങ്കിൽ പോലും എത്ര പറഞ്ഞാലും തീരാത്ത വിഷയമാണ് നസീർ സാറിനെ കുറിച്ചു