Tag: rain
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, പൊതുജനങ്ങൾ ജാഗ്രത പാലിക്കുക
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ
ഇത് വരെ പെയ്ത മഴ കുറവാണ്, എന്നിട്ടും സംസ്ഥാനത്തുടനീളം നിന്നും കേൾക്കുന്ന വാർത്തകൾ സുഖകരമല്ല
തുടർച്ചയായി മൂന്നാം വർഷവും കേരളം ശക്തമായ മഴക്കെടുതി നേരിടുകയാണ്. നിലവിലെ കണക്കുകൾ പ്രകാരവും ഇത് വരെ പെയ്ത മഴ കുറവാണ്. എന്നിട്ടും സംസ്ഥാനത്തുടനീളം നിന്നും കേൾക്കുന്ന വാർത്തകൾ
മഴ നനഞ്ഞാൽ ഒരു തുള്ളിപോലും തലയ്ക്കുള്ളിൽ ഇറങ്ങുന്നില്ല , പിന്നെങ്ങനെയാണ് പനി വരുന്നത് ?
മഴ നനഞ്ഞാൽ പനി വരുമെന്നും, അല്ലെങ്കിൽ തലയിൽ വെള്ളം താണാൽ പനി വരും എന്നും പലരും പറയാറുണ്ട്. എന്താണ് ഇതിലെ യാഥാർഥ്യം ?
പണ്ടൊക്കെ എത്ര മഴ പെയ്താലും വീട്ടിൽ വെള്ളം കയറില്ലായിരുന്നു
ഞാൻ മുൻപ് കണ്ട ഏറ്റവും വലിയ രണ്ട് പെരുമഴകൾ 74 ലോ മറ്റോ ഒന്നും 92 ൽ മറ്റൊന്നും ആണ്. 74 ലിൽ സ്കൂളിൽ പഠിയ്ക്കുമ്പോൾ ആണ്.
മേഘസ്ഫോടന ( cloudburst) പേമാരി ഇനിയും തുടരാൻ സാധ്യതയില്ല
കേരളത്തിൽ ഇനി വരുന്ന ദിവസങ്ങളിലും മിതമായ മഴ ലഭിക്കാൻ ഇടയുണ്ട്, പക്ഷെ അത് സ്വാഭാവിക മൺസൂൻ മഴയുടെ അളവിൽ മാത്രമാക്കും. രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച, മേഘസ്ഫോടന ( cloudburst) പേമാരി ഇനിയും തുടരാൻ സാധ്യതയില്ല.
ഈ അതിവർഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അപൂർവ്വ പ്രകൃതിപ്രതിഭാസമാണോ?
കേരളത്തിൽ കഴിഞ്ഞ 2018 ലും അതുപോലെത്തന്നെ ഈ വർഷവും ഉണ്ടായ അതിവർഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അപൂർവ്വ പ്രകൃതിപ്രതിഭാസമാണോ?
കുടിവെള്ളത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നമ്മൾ മഴവെള്ളം വെറുതേ പാഴാക്കിക്കളയുകയല്ലേ?
ഓരോ മഴ പെയ്യുമ്പോഴും, എത്രലിറ്റർ മഴവെള്ളമാണ് നമ്മുടെ വീടിന്റെ മേൽക്കൂരയിലോ ടെറസിലോ പതിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
മഴയറിവുകൾ
ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കര പ്രദേശമായി പണ്ട് കണക്കാക്കിയിരുന്നത് മേഘാലയയിലെ ചിറാപുഞ്ചി ആയിരുന്നു. കിഴക്കാൻ ഖാസി കുന്നുകളിൽ പെട്ട സൊഹ്റ- എന്ന പ്രദേശത്തിന് ബ്രിട്ടീഷ്കാരാണ് , ചുറ എന്നും ചുറാപുഞ്ചി എന്നും പേരിട്ടത്.
മനുഷ്യര്‍ മഴ പെയ്യിക്കുമ്പോള്‍
സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുന്നതാണ് കൃത്രിമ മഴ. ക്ലൗഡ് സീഡിങ്് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഴ കൃത്രിമമായി പെയ്യിക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് കൃത്രിമ മഴ ഉണ്ടാക്കുന്നത്.
കാലയവനികക്കുള്ളിലേക്ക് അവള് മടങ്ങിപ്പോകാതിരിക്കട്ടെ …!
എന്നാല്‍ ഇന്ന് .., കാലമെന്ന യാഗാശ്വത്തിന്റെ കുതിപ്പില്‍ ...പ്രായത്തിന്റെ കൈയ്യൊപ്പുകള്‍ എന്നില്‍ മുദ്ര പതിപ്പിച്ചതു പോലെ .., അവളും ആ പരിവര്‍ത്തനങ്ങളിലൂടെ നിശബ്ദതയോടെ കടന്നു പോകുന്നു ...!
മഴയില്‍ മുട്ടോളം മുങ്ങി തലസ്ഥാന നഗരി, ചില തിരോന്തോരം കാഴ്ചകള്‍
തമ്പാനൂര്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്ക് വരെ വെള്ളം കയറി
സെര്‍ബിയന്‍ തീരത്ത് കല്ലുമഴ പെയ്തു ..!
വന്‍തോതില്‍ ഇവ വീണതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടയിലും ചിലര്‍ ഈ രംഗങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
വീണ്ടും ഒരു മഴക്കാലം കൂടി….
കൈതമുള്‍ ചെടിയില്‍ മഴ നനഞ്ഞിരിക്കുന്ന പൊന്മാന് എന്നെ തുറിച്ചു നോക്കി. ഇതിനു മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടില്‍.ഞനൊരു പഴയ ആളാണേ എന്ന് പറയണമെന്നുണ്ടായിരുന്നു. അത് കേള്‍ക്കാന്‍ നില്‍ക്കാതെ ചിറകു കുടഞ്ഞു എങ്ങോട്ടോ പോയി മറഞ്ഞു. ഞാന്‍ നടന്നു തുടങ്ങി.