മഹാരാജാസിലെ ഡിഗ്രി ഒന്നാം വർഷം, കേരളപാണിനീയം വാങ്ങണം...ധനലക്ഷ്മി മിസ്സ് തീർത്തു പറഞ്ഞിട്ടാണ് പോയത്.ക്ലാസിൽ എല്ലാവരും വാങ്ങി, നൂറ്റിയെഴുപത് രൂപയാണ് വില.കയ്യിലാകെ മുപ്പതു രൂപ.നിരാശയുടെ അങ്ങേയറ്റത്താണ് അക്കാലത്തെ നിൽപ്പ്,
തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡിൽ പട്ടിണിയിൽ കഴിയുന്ന ഒരു കുടുംബം. ആഹാരം കഴിക്കാനില്ലാത്തതിനാൽ വിശപ്പകറ്റാൻ കുഞ്ഞ് മണ്ണ് വാരിത്തിന്നതായി വാർത്തകൾ വന്നിരുന്നു. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിനീതാ വിജയൻ ആ വീട് സന്ദശിച്ചതിനെ കുറിച്ച് തയ്യാറാക്കിയ കുറിപ്പ്.
ലോകത്തിലെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. അതിന്റെ മുഖ്യ ശില്പി ഒരു കറതീർന്ന ഫെമിനിസ്റ്റാണ് എന്നതാണ് ആ പ്രത്യേകത