കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോൾ അറബിഭാഷയും സാഹിത്യവും വെറുമൊരു വിദേശാധിനിവേശമല്ല, മറിച്ച് ഈ മണ്ണിന്റെ ആത്മാവിൽ ലയിച്ചുചേർന്ന സർഗാത്മക സാന്നിധ്യമാണെന്ന് കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പ് പള്ളിപ്പടവുകളിൽ നിന്ന് തുടങ്ങിയ അറബി കവിത ഇന്ന് കേരളത്തിലെ ആധുനിക കലാലയങ്ങളിലെയും സൈബർ ഇടങ്ങളിലെയും സജീവ സാന്നിധ്യമാണ്. പാരമ്പര്യത്തിന്റെ ഗാംഭീര്യവും ആധുനികതയുടെ പരീക്ഷണാത്മകതയും ഒത്തുചേരുന്ന ഈ സാഹിത്യ പ്രസ്ഥാനം, പാണ്ഡിത്യത്തിന്റെ ഓതിത്തികഞ്ഞ വഴികളിൽ നിന്ന് മാറി സാധാരണക്കാരന്റെ പ്രാണവേദനകളെ പ്രതിനിധീകരിക്കുന്ന ജനകീയ തലത്തിലേക്ക് വളർന്നിരിക്കുന്നു

കേരളത്തിലെ അറബി കവിതാ പാരമ്പര്യം: പാണ്ഡിത്യത്തിന്റെ പടവുകളിൽ നിന്ന് പ്രളയ കവിതകളിലേക്ക്
M
MediaOneSource Link
about 4 hours ago
