രാത്രികാലങ്ങളിൽ കോമ്പൗണ്ടിൽനിന്ന് പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ മണം പരക്കുന്നതായുള്ള പരാതി അന്വേഷിക്കാനാണ് ജില്ല സ്‌ക്വാഡ് സ്ഥലത്തെത്തിയത്