Posted On date_range 21 April 2026 1:53 PM IST Updated On date_range 21 April 2026 1:53 PM IST പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽ കയറി; വയോധികനെ മർദിച്ചയാൾക്ക് ശിക്ഷ text_fields bookmark_border മനാമ: സൽമാനിയയിൽ വീട് പള്ളിയാണെന്ന് കരുതി പ്രാർത്ഥിക്കാൻ കയറിയ ആളെ മർദ്ദിച്ച സംഭവത്തിൽ വീട്ടുടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തപരിശോധനയ്ക്ക് എത്തിയ 62 വയസ്സുകാരനായ സ്വദേശി, പരിശോധനകൾക്ക് ശേഷം ഉച്ചനമസ്കാരം നിർവ്വഹിക്കാൻ പള്ളി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു. ഒരു കെട്ടിടത്തിന്റെ പുറംഭാഗത്തെ അലങ്കാരങ്ങൾ കണ്ട് പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം അകത്തുകയറി. എന്നാൽ അത് സ്വകാര്യ വീടാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ ക്ഷമാപണം നടത്തി പുറത്തിറങ്ങാൻ ശ്രമിച്ചു. ഈ സമയം പ്രകോപിതനായി വീട്ടുടമ ഇദ്ദേഹത്തിന്റെ ഇടത് കവിളത്ത് ശക്തമായി അടിക്കുകയായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Man sentenced for assaulting elderly person after entering house mistaking it for a mosque

പള്ളിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽ കയറി; വയോധികനെ മർദിച്ചയാൾക്ക് ശിക്ഷ
M
MadhyamamSource Link
19 days ago